<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3174714033905598472</id><updated>2011-12-31T23:40:52.402-08:00</updated><category term='ക്ലാസിക്‌'/><category term='ഹോളി വുഡ്‌'/><category term='ഹോംസ്'/><category term='സിനിമ'/><category term='ഇറ്റലി'/><category term='മറാത്തി'/><category term='ബോളിവുഡ്‌'/><category term='ഇന്ത്യന്‍'/><category term='കുറസോവ'/><category term='ദക്ഷിണകൊറിയ'/><category term='ഫെല്ലിനി'/><category term='മലയാളം'/><category term='ഗിസ്സെപ്പേ ടോര്‍നാടോര്‍'/><category term='ജപ്പാന്‍'/><category term='കിം കി ദുക്'/><title type='text'>സിനിമയുടെ സ</title><subtitle type='html'>'സ'യില്‍ തുടങ്ങുന്നു നല്ലതെല്ലാം...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://panooran.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default?max-results=100'/><link rel='alternate' type='text/html' href='http://panooran.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>റോഷ്|RosH</name><uri>http://www.blogger.com/profile/11749982307624879634</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://2.bp.blogspot.com/-I3w6Wac8J9o/TwAN5tKt68I/AAAAAAAABj4/_ShzpOFo3lQ/s220/Photo045915.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>8</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3174714033905598472.post-1326726794652751581</id><published>2010-06-09T09:28:00.000-07:00</published><updated>2010-06-11T09:45:39.753-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='ബോളിവുഡ്‌'/><category scheme='http://www.blogger.com/atom/ns#' term='ഇന്ത്യന്‍'/><title type='text'>രാജ്നീതി എന്ന കൂതറ അവിയല് : ഒരു പാചക കുറിപ്പ്</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_mcUp5xRvmCI/TA_AmZNNA6I/AAAAAAAAA4E/hZPPJmFXqDk/s1600/Prakash_Jha_Rajneeti_Wallpaper.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="306" qu="true" src="http://2.bp.blogspot.com/_mcUp5xRvmCI/TA_AmZNNA6I/AAAAAAAAA4E/hZPPJmFXqDk/s320/Prakash_Jha_Rajneeti_Wallpaper.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;ചേരുവകള്: &lt;br /&gt;&lt;br /&gt;&lt;br /&gt;1. മഹാഭാരതം- ബാലരമ അമര്ചിത്രകഥ പരുവത്തില് ഒന്ന് &lt;br /&gt;&amp;nbsp;&amp;nbsp; ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്. &lt;br /&gt;&lt;br /&gt;2. ഗോഡ്ഫാദര് പടം - ഒരു കഷ്ണം. &lt;br /&gt;&lt;br /&gt;3. നാനാ പടേക്കര്, നസുറുദ്ദീന് ഷാ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള് - ഒരു ടീസ്പൂണ്‍.&lt;br /&gt;&lt;br /&gt;4. ഒരു ഭാവവും മുഖത്തുവരാത്ത അര്ജുന് രാംപാല് : മുടി&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;നീട്ടിവളര്ത്തിയത് ഒന്ന് &lt;br /&gt;&amp;nbsp;&amp;nbsp; മുലകുടി മാറാത്ത രാഷ്ട്രീയക്കാരന്‍ രണ്‍ബീര്‍: ഒന്ന് &lt;br /&gt;&amp;nbsp;&amp;nbsp; കത്രീന (മുഖ്യമന്ത്രിയായാലും വൃത്തിയായി സാരിയുടുക്കാനറിയാത്തത്) :&lt;br /&gt;&amp;nbsp;&amp;nbsp; ഒന്ന് &lt;br /&gt;&amp;nbsp;&amp;nbsp; മനോജ് വാജ്പേയി : കൂളിംഗ് ഗ്ലാസ് വച്ചത് ഒന്ന് &lt;br /&gt;&amp;nbsp;&amp;nbsp; അജയ് ദേവ്ഗണ്‍ (വേസ്റ്റ് ആയിപ്പോയത്): ഒന്ന് &lt;br /&gt;&amp;nbsp;&amp;nbsp; പേരറിയാത്ത വിദേശ നടി : ചൊമന്നു തുടുത്തത് ഒന്ന് (മമ്മിയോടൊപ്പം) &lt;br /&gt;&lt;br /&gt;5. വെള്ള ടാറ്റ സുമോ, മറ്റു കാറുകള് : ആവശ്യത്തിന് &lt;br /&gt;&lt;br /&gt;6. ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളും(സ്വവര്‍ഗരതി കാണിക്കുന്നതാണെങ്കില് വിശേഷം): അനാവശ്യത്തിന് &lt;br /&gt;&lt;br /&gt;7. രണ്‍ബീര്‍, കാറ്റ് തുടങ്ങിയവരുടെ വായില്‍ കൊള്ളാത്ത വിധത്തിലുള്ള കൂതറ പ്രസംഗങ്ങള് : മൂന്നു നാലെണ്ണം &lt;br /&gt;&lt;br /&gt;8. കളഞ്ഞു പോയ കുട്ടിയെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയാന്‍ ഉപകരിക്കുന്ന തുണി : മുപ്പതുകൊല്ലം പഴക്കമുള്ള, ചുവപ്പ് നിറത്തിലുള്ളതു ഒന്ന്. &lt;br /&gt;&lt;br /&gt;9. പാഞ്ചാലിവസ്ത്രാക്ഷേപം : ഒന്ന് - കിട്ടാനില്ലെങ്കില് ബാറില് നടത്തുന്ന ഒരു കാബറെ ഡാന്സ് മതിയാകും. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;തയ്യാറാക്കേണ്ട വിധം:&lt;br /&gt;&lt;br /&gt;ആദ്യം ഗംഗാജലം കൊണ്ട് നന്നായി കഴുകിയ ചട്ടി അടുപ്പില് വച്ചു ചൂടാക്കുക. ചട്ടി നന്നായി ചൂടായി തുടങ്ങുമ്പോള് ഒരു നുള്ള് നസുറുദ്ദീന് ഷാ ഇട്ടു വഴറ്റിയെടുക്കുക. വിഭവത്തിന്നു വലിയ സുഗന്ധമൊന്നും ഉണ്ടാവില്ലെങ്കിലും കണ്ടുനില്ക്കുന്നവര്‍ക്ക് തുടക്കത്തില്‍ അല്പം കൊതിയുണ്ടാക്കാന് ഈ വിശേഷദ്രവ്യം ഉപകരിക്കും. വിഭവത്തിന്റെ പാചക വിധി മിക്കവാറും അമര്ചിത്രകഥയില് പറയുന്ന പരമ്പരാഗതരീതിയില് തന്നെയാണ് ചെയ്യുക. ആദ്യമേതന്നെ നസുരുദീന് ഷാ ഇട്ടു വഴറ്റിയ ചട്ടിയില് മുഖ്യമന്ത്രിയുടെ മകളെ അല്പം മഴവെള്ളം ചേര്‍ത്തു ഇളക്കുക. ഒരു ആണ്കുഞ്ഞ് ഉണ്ടായി വരുമ്പോള് ചേരുവ എട്ടില് പറഞ്ഞിരിക്കുന്ന തുണി കൂട്ടിയെടുത്തു അല്പം നാനാപടേക്കര് ചേര്‍ത്തു പുഴയിലൊഴുക്കുക. പിന്നെ ചട്ടി നന്നായി കഴുകി വയ്ക്കുക. &lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഉണങ്ങിയ ചട്ടിയില് കുടുംബ രാഷ്ട്രീയം ചെറു ചൂടില്‍ വറുത്തെടുക്കുക.&amp;nbsp; മന്ത്രിപുത്രിയെ അനിയന്‍ നേതാവ് ചേര്‍ത്തു കല്യാണം കഴിപ്പിച്ചു വയ്ക്കുക. തുടര്‍ന്ന് ചേട്ടന്‍ നേതാവ്, അനിയന് നേതാവ് എന്നിവരെ വിറകാക്കി നന്നായി അടുപ്പ് കത്തിക്കുക. ചേട്ടന് നേതാവ് നന്നായി കത്തി സ്ട്രോക്ക് വന്നു അന്ധനാവുമ്പോള് സോറി ഒരു വശം തളര്‍ന്നു പോകുമ്പോള് അനിയനെ പിടിച്ചു പാര്‍ട്ടി പ്രസിഡണ്ടാക്കി ചട്ടിയിലിടുക. ചേട്ടന്‍ നേതാവിന്റെ മകന് മനോജ് വാജ്പയി (വില്ലന് പരുവത്തില് മീശ പിരിച്ചത്), അജയ് ദേവഗണ്ണിനോട് ചേര്‍ത്തു നന്നായി കുഴച്ചെടുക്കുക . അമര്ചിത്രകഥയില് പറഞ്ഞിരിക്കുന്നത് ആയുധ പരിശീലനശാലയില് വച്ചു മിക്സ് ചെയ്യണമെന്നാണെങ്കിലും ഇക്കാലത്ത് അത് കിട്ടാനില്ലാത്തതിനാല് പാര്‍ട്ടി മീറ്റിങ്ങില് വച്ച് കുഴച്ചാല് മതിയാകും. കൊട്ടാരം ബെന്‍സ്‌ ഡ്രൈവറുടെ മകനായ കബടികളിക്കാരന് ദേവ്ഗണ്ണിനു അല്പം ദളിത് മേല്പ്പൊടി ചാറ്റുന്നത് നന്നായിരിക്കും. അനിയന്‍ നേതാവിന്‍റെ മകന്‍ രാംപാല്‍ തിളപ്പിച്ചെടുത്ത് വാങ്ങി വയ്ക്കണം. അടുത്തതായി അനിയന് രണ്‍ബീര്‍ കപൂര്, (മൂക്കാത്തത്, അമേരിക്കയില് നിന്നും കൊണ്ടുവന്നത്) നന്നായി കഴുകിയെടുക്കുക. പിന്നെ വിദേശ വിഭവമായ ഗോഡ്ഫാദറില് മൈക്കേല്‍ കോര്‍ലിഫ്ലവര്‍ ചേര്‍ക്കുന്ന മാതിരി അര്‍ജുന്‍ രാംപാലില്‍ പതുക്കെ ചേര്ത്തിളക്കുക. രാംപാല്‍ തുടക്കത്തില് ഇത്തിരി നന്നായിരിക്കുമെങ്കിലും പേടിക്കണ്ട കാര്യമില്ല. മൂന്നു നാല് സീനിന്റെ ചൂട് തട്ടുമ്പോഴേക്കും പരമ ബോറായിക്കോളും. കൂടെ പശു ചാണകമിടുന്ന ഭാവത്തില് ഇരിക്കുന്ന കത്രീനയെയും ചേര്ത്തിളക്കാം. &lt;br /&gt;&lt;br /&gt;&lt;br /&gt;ദേവ്ഗണ്‍, മനോജ് വാജ്പയി എന്നീ ചേരുവകള് നന്നായി മിക്സായി കഴിയുമ്പോള് അനിയന്‍ നേതാവിനെ പുറത്തെടുത്തു വെടിവച്ചു കൊല്ലുക. തുടര്‍ന്ന് ചട്ടിയില് കിടക്കുന്നത് ആകെ അലങ്കോലമാകുന്ന വിധത്തില് നന്നായി കൂട്ടിയിളക്കുക. കൂടെ അയര്‍ലണ്ടില്‍ നിന്നും വന്നതെന്ന് പറയുന്ന ചൊമന്ന നടിയെയും ചേര്ത്തിളക്കാം. അല്പനേരം ഈ മിശ്രിതം ചൂടാറിയതിനു ശേഷം രാംപാല്‍ മറ്റൊരു ചട്ടിയില്‍ പകര്‍ന്നുവയ്ക്കുക. രണ്‍ബീര്‍, നാനാപടേക്കര്‍ തുടങ്ങിയ കഷണങ്ങള് രാംപാലില്‍ ചേര്‍ക്കുക. രണ്‍ബീറിനെ ചൊമന്ന നടിയോടൊത്തും, രാംപാലിനെ കത്രീനയോടോത്തും അനാവശ്യത്തിന് ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളും ചേര്‍ത്തു മൊരിച്ചെടുക്കുക. &lt;br /&gt;&lt;br /&gt;&lt;br /&gt;അടുത്തതായി രണ്ടു ചട്ടികളിലായി പകര്‍ന്നു വച്ചിരിക്കുന്ന വിഭവങ്ങള് തെരഞ്ഞെടുപ്പ് എണ്ണയില് വറുത്തെടുക്കണം. അതിനു മുന്‍പായി, ഗോഡ്ഫാദര് കഷണത്തില് ബാക്കി വന്നിരിക്കുന്ന പീസ് ചേര്‍ത്തു, ചൊമന്ന നടിയെയും രാംപാലിനെയും ഒരു കാര്‍ബോംബില്‍ ഇട്ടു പൊട്ടിക്കുക. കാര്‍ബോംബ് നന്നായി പൊട്ടി കഴിഞ്ഞു നാട്ടില് ഓണത്തിന് ഘോഷയാത്രയില് കാണുന്ന നിശ്ചല ദൃശ്യം പരുവത്തില് ആവുന്നതുവരെ കാത്തിരിക്കുക. പിന്നെ അതെ ചട്ടിയില്, തുടക്കത്തില് നസുറുദ്ദീന് ഷാ ചേര്‍ത്തു വഴറ്റിയ മന്ത്രിപുത്രിയെയും ചുവന്ന തുണി കൂട്ടിയെടുത്ത അജയ് ദേവ്ഗണ്ണിനെയും ചേര്‍ത്തിളക്കുക. വികാര വിക്ഷോഭത്തോടെ കുന്തീ- കര്‍ണന്‍ ഡയഗോലുകള് വിതറുമ്പോള്‍ ചിരിക്കാനും കൂവാനും മറക്കരുത്. പിന്നീട് ഫാഷന് റാമ്പില് നടക്കുന്നത് പോലെ കത്രീനയെ രാഷ്ട്രീയ റാലിയില് അങ്ങോട്ടും ഇങ്ങോട്ടും രണ്ടു ചാല് നടത്തിക്കുക. പാര്‍ട്ടി പ്രസിഡണ്ട് ആണെങ്കിലും സാരിയുടുക്കുമ്പോള് ആലില വയര് വെളിയില് കാണിക്കാന് മറക്കരുത്. &lt;br /&gt;&lt;br /&gt;അവസാനമായി എല്ലാ ചേരുവകളും ഒന്നിച്ചെടുത്ത് ഒരു ഫാക്ടറിയില് ഇട്ട് വഴറ്റുക. രണ്ടു മൂന്നു ഗീതാ വചനങ്ങളില് മുക്കിയെടുത്ത നാനാ പടേക്കര് ചേര്‍ത്തു വച്ച രണ്‍ബീര്‍ കപൂര്‍ എടുത്തു മനോജ്- അജയ് മിശ്രിതത്തില് രണ്ടു വെടിയുണ്ട, ഒരു കാര്‍ ആക്സിഡന്റ് എന്നിവ ചേര്ക്കുക. അതോടെ അജയ്-മനോജ് മിക്സ് ഫ്ലാറ്റായിക്കോളും. തുടര്‍ന്ന് എല്ലാം ഒന്ന് ആറി തണുക്കുവാന് അഞ്ചു മിനുട്ട് കാത്തു നില്ക്കുക. അപ്പോഴേക്കും പുതിയ മുഖ്യമന്ത്രിയായ കത്രീന പ്രസവിക്കാറാകും. നമ്മുടെ കൂതറ അവിയല് ഇതാ തയ്യാറായി കഴിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനി, വനിതാ മുഖ്യമന്ത്രി പ്രസവിക്കാന് പോകുന്നതിനു മുമ്പേ രാജനീതി എന്ന ഈ കൂതറ വിഭവം ചൂടോടെ വിളമ്പാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3174714033905598472-1326726794652751581?l=panooran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://panooran.blogspot.com/feeds/1326726794652751581/comments/default' title='Post Comments'/><link rel='replies' type='text/html' href='http://panooran.blogspot.com/2010/06/blog-post.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/1326726794652751581'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/1326726794652751581'/><link rel='alternate' type='text/html' href='http://panooran.blogspot.com/2010/06/blog-post.html' title='രാജ്നീതി എന്ന കൂതറ അവിയല് : ഒരു പാചക കുറിപ്പ്'/><author><name>റോഷ്|RosH</name><uri>http://www.blogger.com/profile/11749982307624879634</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://2.bp.blogspot.com/-I3w6Wac8J9o/TwAN5tKt68I/AAAAAAAABj4/_ShzpOFo3lQ/s220/Photo045915.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_mcUp5xRvmCI/TA_AmZNNA6I/AAAAAAAAA4E/hZPPJmFXqDk/s72-c/Prakash_Jha_Rajneeti_Wallpaper.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-3174714033905598472.post-6238023783184662535</id><published>2010-02-18T23:30:00.000-08:00</published><updated>2010-06-11T10:03:04.939-07:00</updated><category scheme='http://www.blogger.com/atom/ns#' term='ദക്ഷിണകൊറിയ'/><category scheme='http://www.blogger.com/atom/ns#' term='ക്ലാസിക്‌'/><category scheme='http://www.blogger.com/atom/ns#' term='കിം കി ദുക്'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ എഗൈന്‍ സ്പ്രിംഗ്</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_mcUp5xRvmCI/S3g8fgbncRI/AAAAAAAAAtA/BrYHtllIRRg/s1600-h/kimkiduk.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ct="true" src="http://4.bp.blogspot.com/_mcUp5xRvmCI/S3g8fgbncRI/AAAAAAAAAtA/BrYHtllIRRg/s320/kimkiduk.jpg" /&gt;&lt;/a&gt;&lt;/div&gt;മമ്മൂട്ടിയും, മോഹന്‍ലാലും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ആരാധകരുള്ള സിനിമാക്കാരന്‍ കിം കി ദുക് ആണെന്ന് പറഞ്ഞാല്‍, അതിശയോക്തിയാവുമെങ്കിലും അല്പം സത്യമില്ലാതില്ല. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയില്‍, ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ചിത്രങ്ങളിലൊന്ന് ദുക്കിന്റെ ഡ്രീം ആയിരുന്നു. ധന്യ തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനും രണ്ടു മണികൂര്‍ മുന്‍പ് തന്നെ ക്യൂ കോമ്പൌണ്ടും കഴിഞ്ഞു റോഡിലേക്ക് നീണ്ടു. പൊരി വെയിലത്ത് രണ്ടു മണികൂര്‍ ക്യൂ നിന്ന്, ലാല്‍ പടത്തിന്റെ ഫസ്റ്റ് ഷോയുടെതുപോലെ അടിപിടിയും കഴിഞ്ഞ്, ഒരു വിധം ഉള്ളിലെത്തിയിട്ടും, കിം ഫലം, പടം മുഴുവന്‍ നിന്നു കാണേണ്ടി വന്നു. ഒറ്റയ്ക്കായിരുന്നില്ല, ദുക്കിന്റെ ആരാധകര്‍ കുറേപേര്‍ വേറെയും ഉണ്ടായിരുന്നു, സിനിമ കണ്ടു 'നില്‍ക്കാന്‍' . ആദ്യമായി കാണുന്ന ആ ദുക് ചിത്രം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും, കിമ്മിന്റെ ബാക്കി സിനിമകള്‍ കാണണം എന്നുറപ്പിച്ചാണ് തിയേറ്റര്‍ വിട്ടത്. &lt;br /&gt;&lt;br /&gt;കിമ്മിനെ ലോകം മുഴുവന്‍ പ്രശസ്തനാക്കിയ സിനിമ, അദ്ദേഹത്തിന്റെ ഏഴാമത്തെ ചിത്രമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ ആന്‍ഡ്‌ എഗയിന്‍ സ്പ്രിംഗ് ആണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ ദക്ഷിണകൊറിയയില്‍ വിമര്‍ശകര്‍ക്കും, കാണികള്‍ക്കും അത്ര പ്രിയപ്പെട്ടവനല്ല, കിം. ഭീകരവും ബീഭത്സവുമായ അക്രമ രംഗങ്ങളാല്‍ സമൃദ്ധമായിരുന്നു കിമ്മിന്റെ അതു വരെയുള്ള ചിത്രങ്ങളെല്ലാം. സാഡിസത്തിന്റെയും മസോക്കിസത്തിന്റെയും നേരിട്ടുള്ള ചിത്രീകരണം എന്നുവരെ വിശേഷിപ്പിക്കപ്പെട്ടവയാണ് ഔപചാരികമായ സിനിമ പരിശീലനമൊന്നും നേടിയിട്ടില്ലാത്ത ദുകിന്റെ 'ഐസ്ല്‍' തുടങ്ങിയ ചിത്രങ്ങള്‍. എന്നാല്‍ ഈ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി, അക്രമങ്ങളെ നേരിട്ട് ചിത്രീകരിക്കാതെ, അഹിംസയുടെയും, സെന്‍ ബുദ്ധിസത്തിന്റെയും കഥ പറയുകയാണ്‌ മനോഹരമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍. - വസന്തം, ഹേമന്തം, ശരത്, ശിശിരം പിന്നെയും വസന്തം! &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_mcUp5xRvmCI/S3g_XD7XcWI/AAAAAAAAAtQ/sASFnS_DTWA/s1600-h/summer%2520spring.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ct="true" src="http://2.bp.blogspot.com/_mcUp5xRvmCI/S3g_XD7XcWI/AAAAAAAAAtQ/sASFnS_DTWA/s320/summer%2520spring.jpg" /&gt;&lt;/a&gt;&lt;/div&gt;വളരെ ലളിതമായ, കഥയെന്നു പോലും പറയാനില്ലാത്ത പ്രമേയമാണ്, അഞ്ചു അധ്യായങ്ങളായി ചിത്രീകരിക്കപ്പെട്ട സ്പ്രിംഗ് പറയുന്നത്. കടും പച്ച നിറത്തിലുള്ള ഒരു കാടിന്റെ നടുവിലെ, തടാകത്തില്‍ ഒഴുകിനടക്കുന്ന ആശ്രമമാണ് കഥയുടെ പശ്ചാത്തലം. ഒന്നാമധ്യായമായ 'വസന്ത'ത്തില്‍, ആശ്രമത്തില്‍ ബാലനായ തന്റെ ശിഷ്യന്(Seo Jae Kyung) ജീവിത പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ബുദ്ധസന്യാസിയെ(Oh Young Soo) കാണാം. അറ്റത്തൊരു വെള്ള വരയുടെ വ്യത്യാസം മാത്രമേ, മരുന്ന് ചെടിയും, വിഷ ചെടിയും തമ്മിലുള്ളൂ എന്ന് അദ്ദേഹം അവനെ പഠിപ്പിക്കുന്നു. നിഷ്കളങ്കനായ ബാലന്റെ വിനോദങ്ങള്‍- മത്സ്യത്തിന്റെയും പാമ്പിന്റെയും തവളയുടെയും പുറത്തു കല്ലുകെട്ടി രസിക്കുന്ന കുട്ടിയെ - സന്യാസി തടയുന്നില്ല. പകരം, അവന്റെ പുറത്തും അതു പോലെ ഒരു കല്ല്‌ കെട്ടിവച്ചിട്ടു പറയുന്നു: "നീ ഉപദ്രവിച്ച ഏതെന്കിലും ഒരു ജീവി മരിക്കുകയാണെങ്കില്‍ ഈ കല്ല്‌ ജീവിതകാലം മുഴുവന്‍ നീ, നിന്റെ ഹൃദയത്തില്‍ ചുമക്കും."&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&amp;nbsp;ചോര വാര്‍ന്നു മരിച്ചു കിടക്കുന്ന മത്സ്യത്തിനെയും പാമ്പിനെയും കണ്ട് വാവിട്ടു കരയുന്ന ബാലന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യത്തില്‍ ഒന്നാം അധ്യായം അവസാനിക്കുന്നു.&lt;br /&gt;&lt;br /&gt;അടുത്ത അധ്യായത്തില്‍ വാതിലുകള്‍ തുറക്കുന്നത് ഹേമന്തത്തിലെ തടാകത്തിലേക്കാണ്. ശിഷ്യന്‍(SEO Jae-kyung) വളര്‍ന്നു കൌമാരക്കാരനായിരിക്കുന്നു. ചികിത്സക്കായി ആശ്രമത്തിലെത്തുന്ന സുന്ദരിയായ പെണ്‍കുട്ടി(HAYeo-jin) അവനില്‍ ശരീരത്തിന്‍റെ ദാഹങ്ങളെ ഉണര്‍ത്തുന്നു. ശാന്തമായ തടാകത്തില്‍ ഭ്രാന്തമായി, നിലയില്ലാതെ വഞ്ചി തുഴയുന്ന അവനെ കണ്ടു അവളും അവനെ ഇഷ്ടപെട്ടു തുടങ്ങുന്നു. ഒടുവില്‍, തടാകത്തിനു പുറത്ത് അരുവിക്കരയില്‍ അവര്‍ ശരീരങ്ങളുടെ മോഹങ്ങള്‍ പങ്കു വയ്ക്കുന്നു. എല്ലാമറിയുന്ന ഗുരു, അവര്‍ ഒരുമിച്ചുറങ്ങുന്ന വഞ്ചിയില്‍ വെള്ളം തുറന്നുവിട്ടു അവരെ ഉണര്‍ത്തുകയാണ് ചെയ്യുന്നത്. എല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അതു തന്നെയാണ്‌ അവള്‍ക്കു അനുയോജ്യമായ മരുന്നെന്നും ഗുരു പറയുന്നു. രോഗം മാറി സുഖപ്പെട്ട അവളെ, ശിഷ്യന്റെ എതിര്‍പ്പിനെ വക വയ്ക്കാതെ തിരിച്ചയക്കുമ്പോള്‍ ഗുരു പറയുന്നു. 'മോഹം സ്വാര്‍ത്ഥതയിലേക്കും, പിന്നെയത് കൊലപാതകത്തിലെക്കും നയിക്കുന്നു'. പക്ഷെ ശിഷ്യന്‍ ആശ്രമത്തിലെ ബുദ്ധപ്രതിമയുമായി അവളുടെ പുറകെ ഒളിച്ചോടുന്നു. &lt;br /&gt;&lt;br /&gt;തുടര്‍ന്ന് വരുന്ന അധ്യായത്തില്‍ ഇലപൊഴിയുന്ന ശിശിരമാണ്. ആകസ്മികമായി, ഒരു പത്രത്തില്‍, ഭാര്യയെ കൊന്ന് രക്ഷപ്പെടുന്ന യുവാവിനെ കുറിച്ചുള്ള വാര്‍ത്ത കാണുന്ന ഗുരു, ശിഷ്യനുവേണ്ട വസ്ത്രങ്ങള്‍ ഒരുക്കി വയ്ക്കുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷ അസ്ഥാനത്താകുന്നില്ല. വിക്ഷുബ്ദനും ക്രുദ്ധനുമായി യുവാവ്‌(KIM Young-Min) ആശ്രമത്തിലേക്ക് തന്നെയാണ് തിരിച്ചു വരുന്നത്. മനുഷ്യരുടെ ലോകത്തില്‍ നീ ആഗ്രഹിക്കുന്നത് മറ്റുള്ളവരും ആഗ്രഹിക്കില്ലേ എന്നാണ് അദ്ദേഹം അവനോടു ചോദിക്കുന്നത്. ആത്മഹത്യക്കൊരുങ്ങുന്ന അവനെ, ഗുരു തടയുന്നു. ഒരു മെഴുതിരിയുടെ ജ്വാലയില്‍ കരിയുന്ന ചരടുകളിലാണ് അവനെ ഗുരു കെട്ടിത്തുക്കുന്നത്. മറ്റുള്ളവരെ കൊല്ലാന്നതുപോലെ, അത്ര എളുപ്പമല്ല സ്വയം മരിക്കുന്നതെന്നാണ് ഗുരു ഓര്‍മ്മപെടുത്തുന്നത്. കുറ്റവാളിയെ അന്വേഷിച്ചു പോലീസുകാര്‍ ആശ്രമത്തിലെത്തുമ്പോള്‍ ഗുരുവിന്റെ നിര്‍ദേശപ്രകാരം &lt;a href="http://en.wikipedia.org/wiki/Heart_Sutra" target="new"&gt;പ്രജ്ഞാപരാമിതാ ഹൃദയ &lt;/a&gt;മന്ത്രങ്ങള്‍ ആശ്രമത്തിന്റെ തറയില്‍ കൊത്തിയെടുക്കുകയാണ് അയാള്‍. പോലീസുകാര്‍ അവനെ കൊണ്ട് പോയതിനു ശേഷം, ഗുരു തടാകത്തിനു നടുവില്‍ വഞ്ചിയില്‍ സ്വയം കത്തിയമര്‍ന്നു സമാധിയാവുന്നു. അദ്ധ്യായം പൂര്‍ണമാകുമ്പോള്‍, കത്തിയമരുന്ന ഗുരുവിന്റെ ചിതയില്‍ നിന്നും ഒരു പാമ്പ്‌ ആശ്രമത്തിലേക്ക് നീന്തി കയറുന്നു.&lt;br /&gt;&lt;br /&gt;ശരത് കാലത്ത് തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിനു മേലൂടെ മധ്യവയസ്കനായ അയാള്‍ (സംവിധായകന്‍ ദുക്) ആശ്രമത്തിലേക്ക് നടന്നു വരുന്നു. ഗുരുവിന്റെ ഭൌതികാവഷിഷ്ടങ്ങള്‍ ശേഖരിച്ച് ഐസ് കൊണ്ടുണ്ടാകിയ ബുദ്ധപ്രതിമയില്‍ നിമജ്ജനം ചെയ്യുകയാണ് അയാള്‍ ആദ്യം ചെയ്യുന്നത്. പിന്നെ അയാള്‍ ഉറഞ്ഞു കിടക്കുന്ന തടാകത്തിനു മുകളില്‍ യോഗമുദ്രകള്‍ അഭ്യസിച്ചു തുടങ്ങുന്നു. തുടര്‍ന്ന്, കരയുന്ന ഒരു കുഞ്ഞുമായി, മുഖം മറച്ച ഒരു സ്ത്രീ അവിടെയെത്തുന്നു. കുഞ്ഞിനെ ആശ്രമത്തില്‍ ഉപേക്ഷിച്ചു പോകുന്നതിനിടയില്‍ അവള്‍ അയാള്‍ വെള്ളത്തിനായി ഐസില്‍ തുറന്ന ദ്വാരത്തില്‍ വീണു മരിക്കുന്നു. അറിയാതെയെങ്കിലും താനും അവളുടെ ദുരന്തത്തില്‍ കാരണമായെന്ന് അയാള്‍ അറിയുന്നു. അരയില്‍ കെട്ടിയ ഭാരമേറിയ കല്ലുമായി ഒരു ബുദ്ധപ്രതിമയുമെടുത്തു അയാള്‍ കുന്നു കയറുന്നു. പാപഫലമായ ദുരനുഭവങ്ങളിലൂടെ അവസാനം മോക്ഷം നേടുന്നു എന്ന ആശയം ഇവിടെ നമുക്ക് വായിച്ചെടുക്കാം. &lt;br /&gt;&lt;br /&gt;അവസാന അധ്യായമായ വീണ്ടും വസന്തത്തില്‍, അയാള്‍ അടുത്ത ഗുരുവാണ്, സ്ത്രീ ഉപേക്ഷിച്ചു പോയ കുഞ്ഞ് ശിഷ്യനും. ജീവിത ഋതുക്കളുടെ അടുത്ത ചക്രം ആവര്‍ത്തിക്കുകയാണ് അവര്‍. പുതിയ ബാലന്‍ അതെ തെറ്റുകള്‍ ആവര്‍ത്തികുമ്പോള്‍ പുതിയ ചക്രത്തിന് തുടക്കമാവുന്നു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_mcUp5xRvmCI/S3g-S12a94I/AAAAAAAAAtI/Kb2I20AvMEE/s1600-h/springsummerspringmg5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ct="true" src="http://4.bp.blogspot.com/_mcUp5xRvmCI/S3g-S12a94I/AAAAAAAAAtI/Kb2I20AvMEE/s320/springsummerspringmg5.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;അതി സുന്ദരമായ ദൃശ്യങ്ങളാണ് സ്പ്രിംഗ് സംമെറിന്റെ ഒരു പ്രത്യേകത. ഏതൊരു ഷോട്ടും ഒരു ഫോട്ടോഗ്രാഫ്‌ പോലെ അതിമനോഹരം. ഒരു സിനിമ മുഴുവന്‍ ഇത്രയ്ക്കു ആകര്‍ഷകമായ ദൃശ്യങ്ങളിലൂടെ കാണുന്നത് ആദ്യമായാണ്. ഒറ്റ ഷോട്ട് പോലും അനാകര്‍ഷകമല്ല ചിത്രത്തില്‍. എവിടെ പോസ് ചെയ്താലും ഒരു പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫറുടെ മികച്ച ചിത്രം പോലെ മിഴിവാര്‍ന്ന ഫ്രെയിമുകള്‍. കൊറിയയിലെ 200 വര്‍ഷം മുന്‍പ്‌ കൃത്രിമമായി നിര്‍മിക്കപ്പെട്ട ജുസ്സാന്‍ തടാകമാണ് ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍. അതുപോലെ മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.&lt;br /&gt;&lt;br /&gt;വാക്കുകളുടെയും സംഭാഷണങ്ങളുടെയും മൂര്‍ത്തമായ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങാതെ, അനന്തമായ മൌനത്തിലൂടെ സംവദിക്കുന്നു സ്പ്രിംഗ് സമ്മര്‍... അതുകൊണ്ട് തന്നെ ഓരോ ആസ്വാദകനും വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ചമക്കാനുള്ള ഇടവും ചിത്രത്തിലുണ്ട്. സിനിമ എന്നത് ബഹളങ്ങള്‍ നിറഞ്ഞ ഒരു ശബ്ദ രേഖയാനെന്നു കരുതുന്നവര്‍ക്കുള്ള പാഠമാണ് ഈ ചിത്രം. കുറെയേറെ മലയാളം സിനിമകള്‍ കാണേണ്ട ആവശ്യം തന്നെ ഉണ്ടാകാറില്ലല്ലോ എന്നു ചിത്രം കാണുമ്പോള്‍ ഓര്‍ത്ത്‌ പോയി. ശബ്ദരേഖയില്‍ തന്നെ അവ കേട്ടു തീര്‍ക്കാം. ഇത്തരം നിശബ്ദത, പക്ഷെ ദുകിന്റെ മറ്റു സിനിമകളിലും ആവര്‍ത്തിക്കുന്നുണ്ട്. സഹജീവികളില്‍, തനിക്ക് ചുറ്റുമുള്ളവരില്‍, പ്രതീക്ഷയും വിശ്വാസവും നഷ്ടമായി നിരാശരായ, മുറിവേറ്റ മനുഷ്യരായതിനാലാണ് തന്റെ മിക്ക കഥാപാത്രങ്ങളും മൌനത്തില്‍ അഭയം തേടുന്നതെന്ന് കിം കി ദുക് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ ചിത്രത്തിലെ കാവ്യാത്മകമായ നിശബ്ദതയെ ആ തരത്തില്‍ കാണാനാവില്ല. പരമമായ സത്യം മൌനത്തിലൂടെ പകര്‍ന്നു നല്‍കുന്ന, മൌനമാണ് ഏറ്റവും പൂര്‍ണമായ മാധ്യമമെന്നു പഠിപ്പിക്കുന്ന, ബുദ്ധിസം തന്നെയാണ് ചിത്രത്തിലെ നിശബ്ദത. &lt;br /&gt;&lt;br /&gt;എണ്ണിയാല്‍ ഒടുങ്ങാത്ത പ്രതീകങ്ങളാല്‍ നിറഞ്ഞതാണ് ഒരു സെന്‍ ബുദ്ധകഥ പോലെ ലളിതമായ ചിത്രം. ഓരോ ദൃശ്യവും ആത്മീയതലത്തില്‍ അനേകം വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നവയാണ്. ആവര്‍ത്തിച്ചു കാണുമ്പോള്‍ പുതിയ പുതിയ പാഠങ്ങള്‍ ചിത്രം പകര്‍ന്നു തരുന്നു. തടാകത്തില്‍ ഒഴുകി നടക്കുന്ന ആശ്രമവും വിവിധ അധ്യായങ്ങളില്‍ ഗുരു വളര്‍ത്തുന്ന കോഴി, നായക്കുട്ടി, പൂച്ചക്കുട്ടി , ആമ തുടങ്ങിയ മൃഗങ്ങളും അനേകം ആന്തരികാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ചുമരുകളോ മതിലുകളോ ഇല്ലാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന വാതിലുകള്‍ നമ്മള്‍ സ്വയം തിരഞ്ഞെടുക്കുന്ന ധാര്‍മികതയും, മൂല്യങ്ങളെയും സൂചിപ്പിക്കുന്നു. ഒരേ മുറിയില്‍ ഉറങ്ങുന്ന ശിഷ്യനെ ഗുരു വിളിച്ചുണര്‍ത്തുന്നതും അവന്‍ എഴുന്നേറ്റു വരുന്നതുമെല്ലാം ഇടയ്ക്കു നില്‍ക്കുന്ന ഈ ചുമരില്ലാ വാതിലിലൂടെയാണ്. എന്നാല്‍, ഉറങ്ങുന്ന ഗുരുവിനെ മറികടന്ന്, രാത്രി പെണ്കുട്ടിക്കടുത്തെക്ക് പോകുമ്പോള്‍ അവന്‍ ഈ വാതില്‍ ഗൌനിക്കുന്നതെയില്ല. സാധ്യതകളും അവസരങ്ങളും ഉണ്ടെങ്കിലും, ഇത്തരം ചുമരില്ലാ വാതിലുകള്‍ സൂക്ഷിക്കപ്പെടണമെന്ന് ചിത്രം പറയുന്നു. കപട സദാചാരത്തിന്റെയോ, ഹിപോക്രസിയുടെയോ പേരിലല്ലെങ്കിലും. &lt;br /&gt;&lt;br /&gt;ജന്മാന്തരങ്ങളിലൂടെ പാപങ്ങളുടെ തുടര്ച്ചയിലേക്കാണ്, പാപഭാരത്തിന്റെ കല്ലുമായി കുറ്റബോധത്തിന്റെ മലകയറ്റത്തിലേക്കാണ് നമ്മള്‍ ജനിച്ചു വീഴുന്നത്. അനിവാര്യമായ ഈ ചാക്രികതയിലെ ഓരോ കുറ്റവാളിയും ഒരു കുട്ടിയാണെന്ന് ചിത്രം പറയുന്നു. പിന്നെ ജീവിതത്തിന്‍റെ വിവിധ ഋതുക്കളിലൂടെ പക്വത നേടുന്ന മനുഷ്യന്(ഗുരുവിന്) പക്ഷേ, അവസാനം, ഇതേ ആവര്‍ത്തനങ്ങളുടെ പുറത്ത്&amp;nbsp;പുറത്ത് നിസ്സഹായനായി, നിസ്സംഗനായി നില്‍ക്കേണ്ടി വരികയും&amp;nbsp; ചെയ്യുന്നു. കുട്ടിക്കാലത്ത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പാപങ്ങളെക്കാള്‍ അപ്പുറം മുതിര്‍ന്നതിനു ശേഷവും സഹജീവികളെ കുറിച്ചോര്‍ക്കാതെ, നമ്മള്‍ ചെയ്യുന്ന പാപങ്ങളാണ് ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ ചുമക്കേണ്ടി വരുന്ന കല്ലുകള്‍. &lt;br /&gt;&lt;div align="justify" class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_mcUp5xRvmCI/S3g_c8-ZknI/AAAAAAAAAtY/GRZexxCerV4/s1600-h/20084221555988746.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;ചിത്രത്തിന്റെ വെബ്സൈറ്റ്: &lt;/a&gt;&lt;a href="http://www.sonyclassics.com/spring/shell.html" target="NEW"&gt;http://www.sonyclassics.com/spring/shell.html&lt;/a&gt;&lt;a href="http://3.bp.blogspot.com/_mcUp5xRvmCI/S3g_c8-ZknI/AAAAAAAAAtY/GRZexxCerV4/s1600-h/20084221555988746.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ct="true" src="http://3.bp.blogspot.com/_mcUp5xRvmCI/S3g_c8-ZknI/AAAAAAAAAtY/GRZexxCerV4/s320/20084221555988746.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;a href="http://en.wikipedia.org/wiki/Spring,_Summer,_Fall,_Winter..._and_Spring" target="new"&gt;വിക്കിപീഡിയ, &lt;/a&gt;&lt;a href="http://www.imdb.com/title/tt0374546/" target="new"&gt;IMDB &lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3174714033905598472-6238023783184662535?l=panooran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://panooran.blogspot.com/feeds/6238023783184662535/comments/default' title='Post Comments'/><link rel='replies' type='text/html' href='http://panooran.blogspot.com/2010/02/blog-post.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/6238023783184662535'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/6238023783184662535'/><link rel='alternate' type='text/html' href='http://panooran.blogspot.com/2010/02/blog-post.html' title='സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ എഗൈന്‍ സ്പ്രിംഗ്'/><author><name>റോഷ്|RosH</name><uri>http://www.blogger.com/profile/11749982307624879634</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://2.bp.blogspot.com/-I3w6Wac8J9o/TwAN5tKt68I/AAAAAAAABj4/_ShzpOFo3lQ/s220/Photo045915.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_mcUp5xRvmCI/S3g8fgbncRI/AAAAAAAAAtA/BrYHtllIRRg/s72-c/kimkiduk.jpg' height='72' width='72'/><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-3174714033905598472.post-7238852730491648856</id><published>2010-01-24T10:26:00.000-08:00</published><updated>2010-01-28T06:30:13.445-08:00</updated><category scheme='http://www.blogger.com/atom/ns#' term='മറാത്തി'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='ഇന്ത്യന്‍'/><title type='text'>സിനിമ പറയുന്ന അസ്തിത്വപ്രതിസന്ധികള്‍: നടരംഗ്</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_mcUp5xRvmCI/S1yOp0R73wI/AAAAAAAAAsk/KiHUbV6dk1o/s1600-h/image001.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" mt="true" src="http://3.bp.blogspot.com/_mcUp5xRvmCI/S1yOp0R73wI/AAAAAAAAAsk/KiHUbV6dk1o/s320/image001.jpg" width="160" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;ആദ്യമായി ഒരു മറാത്തി ചിത്രം കാണുന്നത് കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ ആയിരുന്നു. ആദ്യത്തെ ഇന്ത്യന്‍ ഫീച്ചര്‍ ചിത്രത്തിന്‍റെ കഥ പറയുന്ന പരേഷ് മോകഷിയുടെ 'ഹരിശ്ചാന്ദ്രാച്ചി ഫാക്ടറി'. പുതുമുഖ സംവിധായകന്‍റെതാണെങ്കിലും മറാത്തി സിനിമയുടെ ക്ലാസ്‌ വ്യക്തമാക്കുന്ന ചിത്രമായിരുന്നു അത്. രണ്ടാമതായി കണ്ട മറാത്തി ചിത്രവും അതിനൊപ്പം തന്നെ നില്‍ക്കുന്നു: 'നടരംഗ്'. പരസ്യ കല രംഗത്ത് നിന്നും എത്തിയ പുതിയ സംവിധായകന്‍ രവി യാദവിന്റെ ആദ്യ ചിത്രമായ നടരംഗ് മറാത്തി നാടന്‍ നാടകകലയായ 'തമാഷ'യുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രമുഖ മറാത്തി സാഹിത്യകാരന്‍ ആനന്ദ്‌ യാദവിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. എഴുപതുകളിലെ ഒരു പിന്നാക്ക മറാത്തി ഗ്രാമത്തില്‍ വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും, പിന്നീട് ഒരു കലാകാരന്‍ എന്നനിലയില്‍ അയാള്‍ അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളുമാണ് നടരംഗ് ചര്‍ച്ച ചെയ്യുന്നത്. &lt;br /&gt;&lt;br /&gt;പിന്നാക്ക ജാതിക്കാരനായ ഗുണ(അതുല്‍ കുല്‍ക്കര്‍ണി) ഗ്രാമത്തിലെ ഫയല്‍വാന്‍ കൂടിയാണ്. പെണ്ണുങ്ങളൊക്കെ നോക്കി നില്‍ക്കുന്ന ആകാര സൌഷ്ടവമുള്ള, പൌരുഷ പ്രതീകമായ ഗുണയുടെ ദൗര്‍ബല്യം നാടന്‍ നാടകമായ തമാഷയാണ്. എന്നെങ്കിലുമൊരിക്കല്‍ ഒരു തമാഷയില്‍ രാജാവായി അഭിനയിക്കണമെന്നാണ് അയാളുടെ ഏറ്റവും വലിയ ആഗ്രഹം. ശുദ്ധമായ കലയെ സ്നേഹിക്കുന്ന ഗുണയ്ക്ക് കലയിലൂടെ ലഭിക്കുന്ന പണത്തില്‍ വലിയ താല്പര്യമൊന്നുമില്ല. നാടകത്തിനിടയില്‍ കലാകാരി ആള്കാരുറെ മുന്നില്‍ പണത്തിനു ഇരക്കുന്നതെന്തിനാണ് എന്നാണ് അയാളുടെ ചോദ്യം. ഗ്രാമത്തിലെ ഭൂവുടമകള്‍ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നതിനെ തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെടുന്ന ഗുണയും കൂട്ടരും ഒരു തമാഷ സംഘം രൂപീകരിക്കുന്നു. അനുഭവപരിചയമുള്ള പണ്ടോബയുടെ നേതൃത്വത്തില്‍, മോഷ്ടിച്ചെടുത്ത വേഷങ്ങളുമായി അവര്‍ റിഹേര്സല്‍ ആരംഭിക്കുന്നു. നായികയാവാന്‍ നടിയെ അന്വേഷിച്ചു നിരാശരാവുന്ന അവര്‍ അവസാനം പണ്ടോബയ്ക്ക് മുന്‍ പരിചയമുള്ള യമുനാഭായിയെയും മകള്‍ നൈന(സോണാലി കുല്‍ക്കര്‍ണി)യെയും കണ്ടെത്തി. പക്ഷെ താന്‍ അഭിനയിക്കണമെങ്കില്‍ നാടകത്തില്‍ ഒരു 'നാച്ച്യ' കൂടി വേണമെന്ന് നൈന നിര്‍ബന്ധം പിടിക്കുന്നു. പുരുഷന്മാര്‍ നപുംസകമായി വേഷം കെട്ടുനതിനെയാണ് നാച്ച്യ എന്ന് പറയുന്നത്. തമാഷയുടെ അവിഭാജ്യ ഘടകമാണ് ഈ നപുംസകവേഷങ്ങള്‍. നപുംസക വേഷം കെട്ടാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്ന് നാച്ച്യ ഇല്ലെങ്കില്‍ നാടകം നടക്കില്ലെന്ന അവസ്ഥയില്‍ തമാഷ നടക്കാനായി , തന്റെ ആജീവനാന്ത മോഹമായ രാജാവിന്റെ വേഷം ഗുണ ഉപേക്ഷിക്കുന്നു. &lt;br /&gt;&lt;a name='more'&gt;&lt;/a&gt;കടഞ്ഞെടുത്ത ഉരുക്ക് ശരീരമുണ്ടായിരുന്ന ഗുണ കലയോടുള്ള സ്നേഹത്തിന് വേണ്ടി ഭക്ഷണം കുറച്ചു മെലിയാന്‍ തുടങ്ങുന്നു. രാജാവിനെ പോലെ നടന്നു ശീലിച്ച അയാള്‍ സ്ത്രീയുടെ ഭാവ ചേഷ്ടകള്‍ അനുകരിക്കുന്നു. ഭാര്യയും അച്ഛനും ഗ്രാമം മുഴുവനും എതിര്‍ത്തിട്ടും , തമാഷ നടക്കാനായി, ഗുണ നപുംസക വേഷം അണിയുന്നു. തുടര്‍ന്ന് നൈനയുടെയും ഗുണയുടെയും മികച്ച പ്രകടനത്തിന്റെ ബലത്തില്‍ വന്‍ വിജയം നേടുന്ന നാടക സംഘം പ്രദര്‍ശനങ്ങളുമായി നാടു ചുറ്റുന്നതിടയില്‍ ഗുണയുടെ അച്ഛന്‍ മരിക്കുന്നു. പക്ഷെ പുതിയ നാടകം എഴുതികൊണ്ടിരിക്കുന്ന ഗുണയെ ഈ വിവരം അറിയിക്കെണ്ടെന്നു പണ്ടോബ തീരുമാനിക്കുന്നു. ഇതിനിടയില്‍ രണ്ടു രാഷ്ട്രീയക്കാരുടെ കിടമത്സരത്തിനിടയില്‍ പെട്ടുപോകുന്നുണ്ട് ഗുണയുടെ സംഘം. ഗ്രാമമുഖ്യനായ ഷിന്‍ഡെയെ സ്വാധീനിചാണ് ഗുണ ഒരു മേളയില്‍ പങ്കെടുക്കാനുള്ള അവസരം നേടുന്നത്. എന്നാല്‍ ഈ മേളയില്‍ പങ്കെടുക്കരുതെന്ന എതിര്പക്ഷക്കാരനായ മാനെയുടെ ആവശ്യം ഗുണ നിരസിക്കുന്നത് അയാളെ ക്രുദ്ധനാക്കുന്നു. ഷിന്‍ഡെയെ സ്വാധീനിക്കാനായി പോണ്ടോബയുടെ നിര്‍ബന്ധത്തിനു വഴങ്ങി വേദിക്ക് പുറത്തും നപുംസകവേഷം കെട്ടേണ്ടി വരുന്ന ഗുണ, നപുംസക വേഷം സ്വന്തം ജീവിതത്തെ തന്നെ പതുക്കെ കാര്‍ന്നു തിന്നുന്നത് അറിഞ്ഞു തുടങ്ങുന്നു. നപുംസക വേഷത്തിന്റെ പേരില്‍ നൈന അയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്നു. സ്വന്തം ഭാര്യ പോലും തന്നെ മനസ്സിലാക്കുന്നില്ലെന്ന്‍ അറിയുന്ന ഗുണ എല്ലായിടത്തും അപമാനിതനാകുന്നു. അവസാനം തന്റെ അസ്തിത്വം വീണ്ടെടുക്കാനായി , നപുംസകമായ ബ്രിഹന്ദളയുടെ വേഷം കെട്ടിയ അര്‍ജുനന്റെ കഥ അവതരിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. പക്ഷെ കലയിലെ കക്ഷി രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന, പ്രതികാരദാഹിയായ മാനേ നാടകം മുടക്കി ഗുണയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്നു. എല്ലാം തകര്‍ന്ന്, നാടുമുഴുവന്‍ അപമാനിതനായി ഗുണ തന്റെ ഭാര്യയെ തേടി തിരിച്ചു വരുന്നു. പക്ഷെ അവള്‍ അയാളെ ആടി പുറത്താക്കുന്നു. സ്വന്തം മകന്‍ കാര്‍ക്കിച്ചു തുപ്പുന്നു. എല്ലാം നഷ്ടപ്പെട്ട ഗുണ അവസാനം നൈനയോടൊപ്പം ആദ്യം മുതല്‍ തുടങ്ങുന്നു, കലയില്‍ നഷ്ടപ്പെട്ടതെല്ലാം കലയിലൂടെ തന്നെ തിരിച്ചു പിടിക്കുമെന്ന ദൃഡനിശ്ചയതോടെ.&lt;br /&gt;&lt;br /&gt;യാഥാസ്തികമായും പ്രായോഗികമായും മാത്രം ചിന്തിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കലാകാരന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ച് പറയുന്ന ചിത്രം ആദ്യ ഭാഗങ്ങളില്‍ ഹരിശ്ചന്ദ്രചി ഫാക്ടറിയെ ഓര്‍മിപ്പിക്കുന്നുണ്ട്. ദാദ സാഹെബ് ഫാല്‍കെയുടെ ഭാര്യയുടെ വേഷം ചെയ്ത വിഭാവരി ദേശ്പാണ്ടേ തന്നെ ഈ ചിത്രത്തില്‍ സമാനമായി ഗുണയുടെ ഭാര്യയായി അവതരിപ്പിക്കുന്നത്‌ കൌതുകകരമാണ്. നാടകത്തിനായി നടിയെ തേടി നടക്കുന്ന ഗുണയുടെ ദൃശ്യങ്ങള്‍ അതെ പടി ഹരിശ്ചന്ദ്രചി ഫാക്ടറിയിലും കാണാം. എന്നാല്‍ തുടര്‍ന്ന് വരുന്നത് വേദിയിലും പുറത്തും വ്യത്യസ്ത ജീവിതങ്ങള്‍ ജീവിക്കുന്ന കലാകാരന്റെ അസ്തിത്വ പ്രതിസന്ധികളാണ്. മലയാളത്തില്‍ ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥം ചര്‍ച്ച ചെയ്തതിനു സമാനമായ ഒരവസ്ഥയാണ് ഇവിടെ ദൃശ്യവല്കരിക്കപ്പെടുന്നത്. പക്ഷെ മോഹന്‍ലാലിന്റെ കുഞ്ഞിക്കുട്ടന്‍ അനുഭവിച്ചതിനെക്കാള്‍ ആഴത്തില്‍ അതുലിന്റെ ഗുണയ്ക് അത് അനുഭവിക്കേണ്ടി വരുന്നു. കലയോടുള്ള അഭിനിവേശത്തിന്റെ പേരിലാണ് രാജാവിന്റെ വേഷം ആഗ്രഹിച്ചിരുന്ന, പൗരുഷത്തിന്റെ പ്രതീകമായിരുന്ന ഗുണ നപുംസക വേഷം കെട്ടുന്നത്. പക്ഷെ വേദിക്ക് പുറത്തേക്ക്, കലാകാരന്റെ ജീവിതത്തിനു മേല്‍ നിഴല്‍ വീഴ്ത്തി വളരുന്ന കഥാപാത്രം ഗുണയെ വേട്ടയാടുന്നു. കലാകാരനും സൃഷ്ടിക്കും ഇടയിലെ അതിര്‍വരമ്പുകള്‍ എവിടെയാണെന്ന ചോദ്യമാണ് ചിത്രം ഉയര്‍ത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ അതുല്‍ കുല്‍ക്കര്‍ണി അതിമനോഹരമായി ഈ അന്ത സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. &lt;br /&gt;&lt;br /&gt;കേവലമായ കലയെ കുറിച്ച് മാത്രം ആശങ്കപ്പെടുന്ന യതാര്‍ത്ഥ കലാകാരനെയും, കലയെയും അതിന്റെ ജനസ്വാധീനത്തെയും ഉപയോഗപ്പെടുത്തുന്ന പരാദ ജീവികളെയും ചിത്രത്തില്‍ കാണാം. പ്രായോഗികതയുടെ ലോകത്ത് , ശുദ്ധ കലാകാരനായ ഗുണയ്ക് താന്‍ സ്നേഹിക്കുന്ന പെണ്ണിന്റെ സ്നേഹം നിഷേധിക്കപ്പെടുന്നു. തന്നെ പഴിക്കുക മാത്രം ചെയ്തിട്ടുള്ള പിതാവിന് വേണ്ടി വിലയേറിയ സമ്മാനങ്ങള്‍ വാങ്ങുന്ന ഗുണ, അയാളുടെ മരണ വാര്‍ത്ത പ്രായോഗികതയുടെ പേരില്‍ അറിയാതെ പോകുന്നു. മികച്ച നൃത്ത രംഗങ്ങളും ഗാനങ്ങളും ചിത്രത്തിന്റെ വിനോദമൂല്യം കൂട്ടുമ്പോള്‍, സഹോദരങ്ങളായ അജയ്‌- അതുല്‍മാരുടെ പശ്ചാത്തലസംഗീതം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുനുണ്ട്. ഏകദേശം ഒരേ സമയത്ത് പുറത്തിറങ്ങിയ രണ്ടു പുതുമുഖ സംവിധായകരുടെ ചിത്രങ്ങളെന്ന നിലയില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഹരിശ്ചന്ദ്രചി ഫാക്ടറി ഒരിഞ്ചു മുന്നില്‍ നില്‍ക്കുന്നുണ്ട്. ഗുണ നേരിടേണ്ടി വരുന്നതിനു സമാനമായ പ്രശ്നങ്ങളാണ് മോകാഷിയുടെയും പ്രമേയമെങ്കിലും, വൈകാരികമായ ആഴങ്ങളിലേക്ക് നേരിട്ട് പോകാതെ ഹാസ്യാത്മകമായും സരളവുമായാണ് ഹരിശ്ചന്ദ്രചി ഫാക്ടറിയില്‍ ദാദ സാഹേബ് ഫാല്‍കെ സ്ക്രീനില്‍ എത്തുന്നത്. അത് വളരെ വിദഗ്ധമായും പൂര്‍ണമായും അവതരിപ്പിക്കാന്‍ മോകാഷിക്ക് കഴിഞ്ഞു. വാണിജ്യ സിനിമക്ക് വേണ്ടിയുള്ള ഒത്തുതീര്‍പ്പുകള്‍ ഏച്ചുകെട്ടലുകളായി അവിടവിടെ മുഴച്ചു നില്‍ക്കുന്ന നടരംഗ് അത്രയ്ക്ക് പെര്‍ഫെക്റ്റ്‌ അല്ല. ചില രംഗങ്ങളൊക്കെ ഒഴിവാക്കാമായിരുന്നു. കൂടെ ക്ലൈമാക്സ്‌ തീര്‍ച്ചയായും വാണിജ്യ പരം തന്നെ. പക്ഷെ നന്ദു മാധവിന്റെ ദാദ സഹെബ്‌ ഫാല്‍കെയെക്കാള്‍ ഒരു പടി മുകളിലാണ് താരതമേന്യ ആഴത്തില്‍ അഭിനയിക്കുന്ന, മനസില്‍ തൊടുന്ന അതുല്‍ കുല്‍ക്കര്‍ണിയുടെ ഗുണ. &lt;br /&gt;&lt;div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_mcUp5xRvmCI/S1yPpQO0mtI/AAAAAAAAAso/_6sdDuwK5NY/s1600/f_120_120_16777215_0_stories_regional_natarang.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" mt="true" src="http://1.bp.blogspot.com/_mcUp5xRvmCI/S1yPpQO0mtI/AAAAAAAAAso/_6sdDuwK5NY/s1600/f_120_120_16777215_0_stories_regional_natarang.jpg" /&gt;&lt;/a&gt;&lt;img border="0" mt="true" src="http://1.bp.blogspot.com/_mcUp5xRvmCI/S1yPpbmwEbI/AAAAAAAAAss/TNPUWWvd0oE/s1600/Natarang-banner.jpg" /&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"&gt;&lt;a href="http://www.zeemarathi.com/Natarang_Sitecapture/home.htm"&gt;ചിത്രത്തിന്റെ വെബ്സൈറ്റ് &lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3174714033905598472-7238852730491648856?l=panooran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://panooran.blogspot.com/feeds/7238852730491648856/comments/default' title='Post Comments'/><link rel='replies' type='text/html' href='http://panooran.blogspot.com/2010/01/blog-post.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/7238852730491648856'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/7238852730491648856'/><link rel='alternate' type='text/html' href='http://panooran.blogspot.com/2010/01/blog-post.html' title='സിനിമ പറയുന്ന അസ്തിത്വപ്രതിസന്ധികള്‍: നടരംഗ്'/><author><name>റോഷ്|RosH</name><uri>http://www.blogger.com/profile/11749982307624879634</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://2.bp.blogspot.com/-I3w6Wac8J9o/TwAN5tKt68I/AAAAAAAABj4/_ShzpOFo3lQ/s220/Photo045915.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_mcUp5xRvmCI/S1yOp0R73wI/AAAAAAAAAsk/KiHUbV6dk1o/s72-c/image001.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3174714033905598472.post-3171794906328002411</id><published>2009-06-27T22:05:00.001-07:00</published><updated>2010-06-11T10:03:32.481-07:00</updated><category scheme='http://www.blogger.com/atom/ns#' term='ക്ലാസിക്‌'/><category scheme='http://www.blogger.com/atom/ns#' term='ഗിസ്സെപ്പേ ടോര്‍നാടോര്‍'/><category scheme='http://www.blogger.com/atom/ns#' term='ഇറ്റലി'/><title type='text'>മെലിന</title><content type='html'>&lt;a href="http://4.bp.blogspot.com/_mcUp5xRvmCI/SifhcDWO0vI/AAAAAAAAAhE/rSsXY5REx5Q/s1600-h/1.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343487354949522162" src="http://4.bp.blogspot.com/_mcUp5xRvmCI/SifhcDWO0vI/AAAAAAAAAhE/rSsXY5REx5Q/s400/1.bmp" style="cursor: hand; height: 306px; width: 400px;" /&gt;&lt;/a&gt; &lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_mcUp5xRvmCI/Sifg-6n9G8I/AAAAAAAAAg8/1NXC0irfigU/s1600-h/2.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343486854391733186" src="http://2.bp.blogspot.com/_mcUp5xRvmCI/Sifg-6n9G8I/AAAAAAAAAg8/1NXC0irfigU/s400/2.bmp" style="cursor: hand; height: 310px; width: 400px;" /&gt;&lt;/a&gt; &lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_mcUp5xRvmCI/Sifg-ocnWWI/AAAAAAAAAg0/h8DIoMh6MkU/s1600-h/3.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343486849512331618" src="http://3.bp.blogspot.com/_mcUp5xRvmCI/Sifg-ocnWWI/AAAAAAAAAg0/h8DIoMh6MkU/s400/3.bmp" style="cursor: hand; height: 307px; width: 400px;" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_mcUp5xRvmCI/Sifg-hWbijI/AAAAAAAAAgs/BofxxNCEhf0/s1600-h/4.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343486847607343666" src="http://3.bp.blogspot.com/_mcUp5xRvmCI/Sifg-hWbijI/AAAAAAAAAgs/BofxxNCEhf0/s400/4.bmp" style="cursor: hand; height: 309px; width: 400px;" /&gt;&lt;/a&gt;&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_mcUp5xRvmCI/Sifg-RP0QdI/AAAAAAAAAgk/R_-sih7b4b8/s1600-h/5.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343486843284636114" src="http://3.bp.blogspot.com/_mcUp5xRvmCI/Sifg-RP0QdI/AAAAAAAAAgk/R_-sih7b4b8/s400/5.bmp" style="cursor: hand; height: 308px; width: 400px;" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_mcUp5xRvmCI/Sifg-NID4RI/AAAAAAAAAgc/XP5R7QWLIkQ/s1600-h/6.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343486842178363666" src="http://1.bp.blogspot.com/_mcUp5xRvmCI/Sifg-NID4RI/AAAAAAAAAgc/XP5R7QWLIkQ/s400/6.bmp" style="cursor: hand; height: 309px; width: 400px;" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_mcUp5xRvmCI/Sife9AyNtHI/AAAAAAAAAgE/LEWNsYOelXc/s1600-h/7.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343484622662382706" src="http://3.bp.blogspot.com/_mcUp5xRvmCI/Sife9AyNtHI/AAAAAAAAAgE/LEWNsYOelXc/s400/7.bmp" style="cursor: hand; height: 309px; width: 400px;" /&gt;&lt;/a&gt;&lt;a href="http://4.bp.blogspot.com/_mcUp5xRvmCI/Sife9Z1FyyI/AAAAAAAAAgM/FaoREeFAsU4/s1600-h/8.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343484629385333538" src="http://4.bp.blogspot.com/_mcUp5xRvmCI/Sife9Z1FyyI/AAAAAAAAAgM/FaoREeFAsU4/s400/8.bmp" style="cursor: hand; height: 309px; width: 400px;" /&gt;&lt;/a&gt;&lt;a href="http://3.bp.blogspot.com/_mcUp5xRvmCI/Sife9TtUgzI/AAAAAAAAAgU/6MPn4v7dBoY/s1600-h/9.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343484627742130994" src="http://3.bp.blogspot.com/_mcUp5xRvmCI/Sife9TtUgzI/AAAAAAAAAgU/6MPn4v7dBoY/s400/9.bmp" style="cursor: hand; height: 309px; width: 400px;" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_mcUp5xRvmCI/SifeYek2JbI/AAAAAAAAAf8/XHY4CKa3RFY/s1600-h/11.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343483995004216754" src="http://1.bp.blogspot.com/_mcUp5xRvmCI/SifeYek2JbI/AAAAAAAAAf8/XHY4CKa3RFY/s400/11.bmp" style="cursor: hand; height: 237px; width: 400px;" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_mcUp5xRvmCI/SifdhyzjnBI/AAAAAAAAAf0/iVW7ZGc-HXA/s1600-h/12.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5343483055541820434" src="http://4.bp.blogspot.com/_mcUp5xRvmCI/SifdhyzjnBI/AAAAAAAAAf0/iVW7ZGc-HXA/s400/12.bmp" style="cursor: hand; height: 271px; width: 400px;" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;(&lt;strong&gt;&lt;span style="color: #6600cc;"&gt;Next: Mel Gibson's 'Apocalypto')&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3174714033905598472-3171794906328002411?l=panooran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://panooran.blogspot.com/feeds/3171794906328002411/comments/default' title='Post Comments'/><link rel='replies' type='text/html' href='http://panooran.blogspot.com/2009/06/blog-post_27.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/3171794906328002411'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/3171794906328002411'/><link rel='alternate' type='text/html' href='http://panooran.blogspot.com/2009/06/blog-post_27.html' title='മെലിന'/><author><name>റോഷ്|RosH</name><uri>http://www.blogger.com/profile/11749982307624879634</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://2.bp.blogspot.com/-I3w6Wac8J9o/TwAN5tKt68I/AAAAAAAABj4/_ShzpOFo3lQ/s220/Photo045915.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_mcUp5xRvmCI/SifhcDWO0vI/AAAAAAAAAhE/rSsXY5REx5Q/s72-c/1.bmp' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3174714033905598472.post-6365001691749569764</id><published>2009-05-21T07:57:00.000-07:00</published><updated>2010-01-26T11:08:13.272-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഹോംസ്'/><category scheme='http://www.blogger.com/atom/ns#' term='ഹോളി വുഡ്‌'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ഷെര്‍ലോക്ക്  ഹോംസ്  തിരിച്ചു വരുന്നു !!!</title><content type='html'>&lt;a href="http://4.bp.blogspot.com/_mcUp5xRvmCI/ShV14RCr_GI/AAAAAAAAAdo/Szb-0c59nvI/s1600-h/200px-Sherlockholmes.jpg"&gt;&lt;img id="BLOGGER_PHOTO_ID_5338302542825389154" style="WIDTH: 200px; CURSOR: hand; HEIGHT: 321px" alt="" src="http://4.bp.blogspot.com/_mcUp5xRvmCI/ShV14RCr_GI/AAAAAAAAAdo/Szb-0c59nvI/s400/200px-Sherlockholmes.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ലോകം &lt;span class=""&gt;കണ്ടതില്‍ &lt;/span&gt;വച്ചേറ്റവും സമര്‍ത്ഥനും പ്രശസ്തനുമായ കുറ്റാന്വേഷകന്‍ വീണ്ടും വരുന്നു. ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസന്‍ ഡോ. വാത്സനുമായി ഇപ്രാവശ്യം വരുന്നതു പുതിയ ഒരു ദൌത്യവുമായാണ്. ലണ്ടന്‍ നഗരത്തെ കൌശലക്കാരനും ക്രൂരനുമായ വില്ലനില്‍ നിന്നും രക്ഷിക്കുക എന്നതാണ് ഹോംസിന്റെ പുതിയ വരവിന്റെ ഉദ്ദേശം. പൊതുവേ സ്ത്രീ വിഷയത്തില്‍ തീരെ തല്പരനല്ലാത്ത ഹോംസിനു അല്‍പ്പമെങ്കിലും താല്പര്യം തോന്നിയ ഐറിന്‍ അഡലര്‍ കൂടെയുണ്ട്. പതിവിനു വിരുദ്ധമായി , കൂര്‍മ ബുദ്ധിയോറൊപ്പം ഹോംസിന്റെ ആയോധനകലകലുറെയും പ്രദര്‍ശനം പുതിയ സിനിമയില്‍ ഉണ്ടാകും.&lt;br /&gt;&lt;br /&gt;സാഹിത്യ കൃതികളെ ആസ്പദമാക്കി ഒരുക്കപെടുന്ന ചലച്ചിത്രങ്ങള്‍ക്ക് മുന്നില്‍ വലിയ ഒരു വെല്ലുവിളിയുണ്ട്. ഭാവനാസമ്പന്നനായ സഹൃദയന്റെമനസ്സില്‍ അവന്‍ സൃഷ്ടിച്ചിട്ടുള്ള കഥാപാത്രങ്ങളെയും , കഥാ പരിസരങ്ങളെയും അതിശയിക്കുന്ന വിധത്തില്‍, അതിലും മികച്ചതായി തിരശ്ശീലയില്‍ എത്തിക്കുക എന്ന ബുദ്ധിമുട്ടേറിയ ജോലിയാണ് അണിയറയില്‍ ഉള്ളവര്‍ക്കുള്ള വെല്ലുവിളി. അതില്‍ അവര്‍ എത്ര മാത്രം വിജയിക്കുന്നു എന്നതാണ് അത്തരം ചിത്രങ്ങളുടെ വിധി നിര്‍ണയിക്കുന്നത്. അങ്ങനെ , തിരശ്ശീലക്കു മുന്നിലും പിന്നിലും ഉള്ളവരുടെ ഒരു ബല പരീക്ഷണമാണ് സാഹിത്യാ ധിഷ്ടിത ചിത്രങ്ങള്‍. പലപ്പോഴും ഈ മത്സരത്തില്‍ കാണികള്‍ തന്നെയാണ് വിജയിക്കാറുള്ളത്. കാരണം, അതിരുകളില്ലാത്ത ഭാവനാ ലോകത്തില്‍ സൃഷ്ടിക്കപെടുന്ന സംകല്‍പ്പങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കുക എന്നത് തീര്‍ത്തും ദുഷ്കരമാണ്. കൂടാതെ, ചിലപ്പോഴെങ്കിലും, സംവിധായകനെക്കാലും, ഛായാ ഗ്രാഹകനെക്കാലും കഴിവുള്ളവനാണ്‌ കാഴ്ചക്കാരന്‍. പുതിയ ചിത്രത്തില്‍ , ഷേര്‍ ലോക്ക് ഹോംസിനെ അവതരിപ്പിക്കുന്ന റോബര്‍ട്ട്‌ ഡൌണി കഥാ പാത്രത്തിനോടു നീതി പുലര്‍ത്തുമോ എന്ന് സംശയമാണ്. കാരണം ചിത്രത്തിന്‍റെ ട്രിലരില്‍ കാണുന്ന ഹോംസ്, വായനക്കാരന്റെ മനസ്സിലുള്ള ഹോംസിന്റെ രൂപവുമായി യോജിക്കാന്‍ സാദ്ധ്യത തീരെ കുറവാണ്. കഴുകന്റെ കൊക്ക് പോലുള്ള വളഞ്ഞ മൂക്കും, കൂര്‍ത്ത മുഖവുമുള്ള, വളരെ ശാന്തനായ നീണ്ടു മെലിഞ്ഞ ഹോംസിനെയല്ല ട്രൈ ലരില്‍ കാണുന്നത്. തമാശക്കാരനും, ഉത്സാഹിയുമായ ജൈംസ്‌ ബോണ്ടിനെയാണ് ഡൌണി ഓര്‍മ്മിപ്പിക്കുന്നത്. ചിലപ്പോള്‍, ക്രിസ്റൊഫെര്‍ നോലാന്‍ ബാറ്റ്‌ മാന്‍ സിനിമയില്‍ ചെയ്തത് പോലെ, ഹോംസിനെ പൊളിച്ചെഴുതുകയാണ് സംവിധായകനായ ഗേ റിച്ച്ചിയുറെ ശ്രമമെന്ന് തോന്നുന്നു. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതാകുമോ എന്ന് കാത്തിരുന്നു കാണാം.&lt;br /&gt;&lt;a href="http://www.youtube.com/watch?v=tOr4i-wbH-M" target="new"&gt;പുതിയ സിനിമയുടെ ട്രൈ ലര്‍ ഇവിടെ. &lt;/a&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;പിന്‍ വാതില്‍: ഹോംസിന്റെ വേഷത്തില്‍ ജോണി ദെപ്പ് ആയിരുന്നുവെങ്കില്‍ ??&lt;br /&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000099;"&gt;&lt;strong&gt;( അടുത്തത്:  ഗിസ്സെപ്പേ  ടോര്നാ ടോരിന്റെ  ഇറ്റാലിയന്‍  ചിത്രം:  മെലിന  .)&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3174714033905598472-6365001691749569764?l=panooran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://panooran.blogspot.com/feeds/6365001691749569764/comments/default' title='Post Comments'/><link rel='replies' type='text/html' href='http://panooran.blogspot.com/2009/05/blog-post_21.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/6365001691749569764'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/6365001691749569764'/><link rel='alternate' type='text/html' href='http://panooran.blogspot.com/2009/05/blog-post_21.html' title='ഷെര്‍ലോക്ക്  ഹോംസ്  തിരിച്ചു വരുന്നു !!!'/><author><name>റോഷ്|RosH</name><uri>http://www.blogger.com/profile/11749982307624879634</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://2.bp.blogspot.com/-I3w6Wac8J9o/TwAN5tKt68I/AAAAAAAABj4/_ShzpOFo3lQ/s220/Photo045915.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_mcUp5xRvmCI/ShV14RCr_GI/AAAAAAAAAdo/Szb-0c59nvI/s72-c/200px-Sherlockholmes.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3174714033905598472.post-9201179299743280494</id><published>2008-08-03T03:32:00.000-07:00</published><updated>2010-06-11T10:03:56.447-07:00</updated><category scheme='http://www.blogger.com/atom/ns#' term='ക്ലാസിക്‌'/><category scheme='http://www.blogger.com/atom/ns#' term='ഫെല്ലിനി'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='ഇറ്റലി'/><title type='text'>ഫെല്ലിനിയുടെ   ലാ  സ്ത്രാദ</title><content type='html'>&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;ലോക യുദ്ധാനന്തര ഇറ്റാലിയന്‍ സിനിമയിലെ മഹാ രഥനായിരുന്നു &lt;a href="http://en.wikipedia.org/wiki/Federico_Fellini"&gt;ഫെദേരികോ ഫെല്ലിനി&lt;/a&gt; . നിയോ -റിയാലിസ്റിക് പ്രസ്ഥാനത്തിന്‍റെ വക്താവായ അദ്ദേഹത്തിന്‍റെ പ്രശസ്ത സിനിമയാണ് ലാ സ്ത്രാദ (The Road). തന്റെ ഇഷ്ടപെട്ട ബിംബങ്ങളില്‍ ഒന്നായ സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇതു. മൂന്നു തവണ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ഫെല്ലിനിക്ക് ആ ബഹുമതി ആദ്യമായി സമ്മാനിച്ചത്‌ 1954 ഇല്‍ പുറത്തിറങ്ങിയ ലാ സ്ട്രാദ ആയിരുന്നു.&lt;br /&gt;ഒരു കടല്‍ തീരത്തു നിന്നു ആരംഭിച്ചു മറ്റൊരു കടല്‍ തീരത്തു അവസാനിക്കുന്ന , രണ്ടു മനുഷ്യരുടെ കഥയാണ് ലാ സ്ത്രാദ . സിനിമ ആരംഭിക്കുമ്പോള്‍ കടല്‍ തീരത്തു ചുറ്റി നടക്കുന്ന ജല്‍സോമിന (&lt;a href="http://en.wikipedia.org/wiki/Giulietta_Masina"&gt;ജൂലിയെട്ടോ മസീനി &lt;/a&gt;) യെ കാണാം. യുദ്ധാനന്തരം കടുത്ത ദാരിദ്ര്യത്തിലമര്‍ന്ന അവളുടെ കുടുംബത്തെയും തുടര്‍ന്നു ചിത്രീകരിക്കുന്നു. 10,000 ലിരയ്ക്ക് വേണ്ടി അമ്മ അവളെ തെരുവ് സര്‍ക്കസുകാരനായ സെമ്പാനോക്ക് (&lt;a href="http://en.wikipedia.org/wiki/Anthony_Quinn"&gt;ആന്റണി ക്വിന്‍&lt;/a&gt; ) വില്‍ക്കുന്നു. ഈ രണ്ടു കഥാ പാത്രങ്ങളുടെയും ആദ്യ ചിത്രീകരണത്തിലൂടെ തന്നെ അവരുടെ സ്വഭാവം മനസിലാക്കാം. നിഷ്കളങ്ക യായ ജല്‍സോമിനയും മുരടനും ക്രൂരനുമായ സെമ്പാനോയും വിരുദ്ധമായ രണ്ടറ്റത്തു നില്ക്കുന്നു. ജല്‍സോമിനയുടെ സഹോദരി റോസയെയും കൊണ്ടുപോയത് അയാള്‍ തന്നെ ആയിരുന്നു. അവള്‍ മരിച്ചു പോയത് കൊണ്ടാണ് സെമ്പാനൊ ജല്‍സോമിനയെ തേടി വരുന്നതു. തുടര്‍ന്നു അയാള്‍ക്കൊപ്പം പോകുന്ന ജല്‍സോമിന കഠിനമായ ഏകാന്തതയിലൂടെയും അവഗണനയിലൂടെയും കടന്നു പോകുന്നു.&lt;br /&gt;തന്റെ നെഞ്ചില്‍ ചുറ്റിയ ഒരു ചങ്ങല ശരീര പേശികള്‍ ഉപയോഗിച്ചു പൊട്ടിക്കുന്ന അഭ്യാസം തെരുവുകള്‍ തോറും പ്രദര്‍ശിപ്പിച്ചാണ് അയാള്‍ ജീവിക്കുന്നത്. അഭ്യാസത്തിനിടയില്‍ കോമാളിയായി വേഷം കെട്ടിയും ഡ്രം അടിച്ചും അയാളെ സഹായിക്കുകയാണ് ജെല്‍സോമിനയുടെ ജോലി.&lt;br /&gt;&lt;br /&gt;ജല്‍സോമിനയെ സെമ്പാണോ എങ്ങനെയാണ് കാണുന്നത് എന്ന് അയാള്‍ അവളെ പരിശീലിപ്പിക്കുന്ന രംഗത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പിന്നീട് ഒരിക്കല്‍ സെമ്പാനൊ തന്നെ പറയുന്നത് പോലെ ഒരു നായയെ പരിശീലിപ്പിക്കുന്നത് പോലെ അയാള്‍ അവളെ ഡ്രം അടിക്കാന്‍ പരിശീലിപ്പിക്കുന്നു.തുടര്‍ന്നു അവളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു അയാള്‍. അങ്ങനെ ഒരു ബാലാല്‍ക്കാരത്തിലൂടെ രതി എന്തെന്ന് അവള്‍ ആദ്യമായി അറിയുന്നു. തന്റെ ജീവിതം സെമ്പാനോയ്ക്ക് ഒപ്പമാണെന്നു മനസ്സിലാക്കുന്ന അവള്‍ അയാളെ സ്നേഹിക്കാന്‍ തുടങ്ങുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങുന്ന അയാളെ ആദ്യം ഭയത്തോടെയും ഭീതിയോടെയും നോക്കുന്ന അവളില്‍ മാതൃസഹജമായ ഒരു വാത്സല്യമാണ് തുടര്‍ന്നുണ്ടാകുന്നത്. ഈ രംഗം മസീനി തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. &lt;br /&gt;&lt;br /&gt;എന്നാല്‍ തീര്‍ത്തും മുരടനും മൃദുല വികാരങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്തവനുമായ സെമ്പാനൊ അവളെ തെരുവില്‍ ഉപേക്ഷിച്ചു ഒരു വേശ്യയോടോപ്പം രാത്രി ചിലവഴിക്കാന്‍ പോകുന്നു. ആളൊഴിഞ്ഞ നഗര വീഥിയുടെ പശ്ചാത്തലത്തില്‍ തനിച്ചിരിക്കുന്ന ജെല്‍സോമിന അവഗണനയുടെയും ഏകാന്തതയുടെയും പ്രതീകമാണ്. തുടര്‍ന്നു മറ്റൊരു പ്രദേശത്ത് എത്തുന്ന അവള്‍ പ്രദര്‍ശനത്തിനു ശേഷം മുറിയില്‍ അടച്ചിടപ്പെട്ട രോഗിയായ ഒസുവല്‍ടോ എന്ന ഒരു കുട്ടിയെ കാണുന്നു . ഏകാന്തനായി നിസ്സഹായാനായി കിടക്കുന്ന അവനോടു സഹാനുഭൂതി തോന്നുന്ന അവള്‍ നൃത്തം ചെയ്തും മറ്റും അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു. &lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;അവിടെയും സ്വാര്‍ത്ഥനായ സെമ്പാനൊ ഒരു വിധവയോടോപ്പം പോകുന്നു. തിരിച്ചുവന്ന അയാളോട് അവള്‍ മഴയെ കുറിച്ചും മഴയുടെ പാട്ടിനെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വിധവയുടെ സമ്മാനമായി കിട്ടിയ ഒരു പഴയ സ്യൂട്ടിന്റെ ഭങ്ങി ആസ്വദിക്കാനായിരുന്നു അയാള്‍ക്ക്‌ താല്പര്യം. സെമ്പാനൊയുടെ തുടര്‍ച്ചയായ അവഗണനയില്‍ ദുഖിതയായി അവള്‍ അയാളെ ഉപേക്ഷിച്ചു പോകുന്നു. ഒരു കലാകാരിയായിരിക്കാന്‍ തനിക്കിഷ്ടമാണെന്നും എന്നാല്‍ അയാളെയാണ് തനിക്കിഷ്ടമില്ലാത്തെതെന്നും പറഞ്ഞാണ് അവള്‍ പോകുന്നത്. തുടര്‍ന്നു പട്ടണത്തില്‍ ഒരു സര്‍ക്കസില്‍ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കോമാളിയെ (റിച്ചാര്‍ഡ് ബെയ്സ് ഹാര്‍ട്ട് ) കാണുന്നു. അന്ന് രാത്രി തെരുവില്‍ അവളെ കണ്ടെത്തുന്ന സെമ്പാനൊ ബലം പ്രയോഗിച്ചു അവളെ കൊണ്ട് പോകുന്നു. &lt;br /&gt;&lt;br /&gt;പിന്നീട് ഒരു സര്‍ക്കസില്‍ എത്തുന്ന അവര്‍ കോമാളിയെ അവിടെ കാണുന്നു. കോമാളിയും സെമ്പാനോയും തമ്മിലുള്ള പൂര്‍വ വിദ്വേഷം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. എപ്പോഴും സെമ്പാനോയെ ശല്യപ്പെടുത്തുന്നതില്‍ കോമാളി സന്തോഷം കണ്ടെത്തുന്നു. കോമാളി ജെല്‍സോമിനയെ ട്രമ്പെറ്റ് വായിക്കാന്‍ പഠിപ്പിക്കുന്നത്‌ അവളെ ഒരു സ്വകാര്യ സ്വത്തായി കാണുന്ന സെമ്പാനോയ്ക്ക് ഇഷ്ടപ്പെടുന്നില്ല. കോമാളിയും സെമ്പാനോയും തമ്മിലുള്ള വഴക്കിന്റെ അജഞാതമായ കാരണം ജെല്‍സോമിനയുറെ സഹോദരി രോസയാനെന്നു അവരുടെ സംഭാഷണങ്ങളില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. അവര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നു സെമ്പാനൊ രണ്ടു ദിവസത്തേക്ക് ജയിലില്‍ ആകുന്നു. തനിച്ചാകുന്ന ജെല്‍സോമിന കൊമാളിയുമായി അടുക്കുന്നു. തികച്ചും എകാന്തയും നിരാശയുമായ അവള്‍ കോമാളിയുടെ ജീവിത ചിന്തകളില്‍ ആകര്ഷിക്കപെടുന്നു. ലാ സ്ത്രാദയിലെ പ്രശസ്തമായ കോമാളിയുടെ സംഭാഷണങ്ങള്‍ ഇവിടെയാണ് ചിത്രീകരിക്കപെടുന്നത്. ഒരു ചരല്‍ കല്ലിന്റെ അസ്തിത്വത്തിനു പോലും അര്‍ത്ഥ മുണ്ടെന്നും അല്ലെങ്കില്‍ നക്ഷത്രങ്ങള്‍ പോലും നിരര്‍ത്തകമാനെന്നും അയാള്‍ പറയുന്ന്നു. (" It must have one, because if this pebble has no purpose then everything is pointless. Even the stars.") സെമ്പാനൊ അവളെ സ്നേഹിക്കു ന്നുന്ടെന്കിലും മുരടനായ അയാള്‍ക്ക് അത് പ്രകടിപ്പിക്കാനാകാത്തതാനെന്നു കോമാളി പറയുന്നു . കോമാളിയുടെ സ്വഭാവ ചിത്രീകരണം വിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്നു ഈ രംഗത്തില്‍. ഒറ്റയാനായി ജീവിക്കുന്ന അയാള്‍ ജെല്‍സോമിനക്ക് അവളുടെ ജീവിതത്തെ കുറിച്ച് ഉള്‍കാഴ്ച നല്‍കുന്നു. &lt;br /&gt;&lt;br /&gt;ജയിലില്‍ നിന്നും തിരിച്ചു വരുന്ന സെമ്പാനൊ തന്നെ കാത്തു നില്‍ക്കുന്ന ജെല്‍സോമിനയെ ആണ് കാണുന്നത്. തുടര്‍ന്നു ഒരു കോണ്‍ വെന്റില്‍ എത്തുന്ന അവര്‍ അന്ന് രാത്രി അവിടെ താമസിക്കുന്നു. അവളോടു ഇഷ്ടം തോന്നിയ ഒരു കന്യാസ്ത്രീ അവരുടെ കൂടെ അവിടെ തന്നെ താമസിക്കാന്‍ അവളോടു പറയുന്നു. എന്നാല്‍ അവള്‍ അയാളോടൊപ്പം തന്നെ പോകുന്നു. &lt;br /&gt;&lt;br /&gt;വഴിയില്‍ കോമാളിയെ കണ്ടുമുട്ടുന്ന സെമ്പാനൊ വഴക്കിനിടയില്‍ അറിയാതെ അയാളെ കൊല്ലുന്നു. തന്റെ ജീവിതത്തിന്‌ അര്‍ത്ഥം നല്‍കിയ കോമാളിയുടെ മരണം മുന്നില്‍ കാണുന്ന അവളുടെ മാനസിക നില തെറ്റുന്നു. കോമാളി പോയതോടെ തന്റെ ജീവിതത്തിനും ഒരു ലക്ഷ്യമുന്ടെന്ന അയാളുടെ സന്ദേശവും അര്‍ത്തശൂന്യമാനെന്നു അവള്‍ക്കു തോന്നുന്നു. പിന്നീട് തെരുവ് സര്‍ക്കസിനിടയില്‍ പോലും 'കോമാളി മരിച്ചു കോമാളി മരിച്ചു ' എന്ന് പുലമ്പുന്നു. അറിയാതെ കൊലപാതകിയാകുന്ന സെമ്പാനൊയുടെ മനസ്സിനും മാറ്റമാകുണ്ടാകാന്‍ തുടങ്ങുന്നു. എന്നാല്‍ തന്റെ സ്വാര്‍ഥതയില്‍ നിന്നും തീര്‍ത്തും മുക്തനായിട്ടില്ലാത്ത അയാള്‍ മാനസിക നില തകര്‍ന്ന അവളെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്നു. പക്ഷെ തണുപ്പില്‍ അവള്‍ക്കുപയോഗിക്കാന്‍ വസ്ത്രങ്ങളും പണവും പിന്നെ അവളുടെ ട്രംപെട്ടും അവള്‍ക്കരികില്‍ വച്ചാണ് അയാള്‍ പോകുന്നത്. &lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സംപാനോയെ നമ്മള്‍ കാണുന്നു. ഇതിനകം മറ്റൊരു സ്ത്രീയെ കൂട്ട് പിടിക്കുന്ന അയാള്‍ തെരുവില്‍ വച്ച് ജെല്‍സോമിനയുറെ പാട്ട് കേള്‍ക്കുന്നു. അവളെക്കുറിച്ച് അന്വേഷിക്കുന്ന അയാള്‍ അവളുടെ ദുരന്ത പൂര്‍ണ്ണമായ അന്ത്യത്തെ കുറിച്ചറിഞ്ഞു വികാര വിക്ഷുബ്ദനാകുന്നു. നീളമേറിയ ഒരു മീഡിയം ക്ലോസ് അപ് ഷോട്ടിലൂടെ തന്റെ ദുഖം പ്രകടിപ്പിക്കാന്‍ കഴിയാതെ നിസ്സഹായനായ സെമ്പാനോയെ ഫെല്ലിനി വിദഗ്ദമായി അവതരിപ്പിക്കുന്നു. ജെല്‍സോമിനയുറെ മരണ വാര്‍ത്ത അയാളെ പാടെ തകര്‍ത്ത് കളയുന്നു. &lt;br /&gt;&lt;br /&gt;ഒരിക്കല്‍ കൂടി അയാളുടെ പഴയ അഭ്യാസ പ്രകടനം നാം കാണുന്നു. പക്ഷെ പഴയ സെമ്പാനൊയുടെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ അയാള്‍. തകര്‍ന്ന ശബ്ദത്തില്‍ യാന്ത്രികമായി അയാള്‍ കാണികളെ അഭിമുഖീകരിക്കുന്നു. രാത്രി മദ്യപിച്ചു ദുഖിതനായി കടല്‍ തീരത്ത് മണലില്‍ തല പൂഴ്ത്തി കരയുന്ന സെമ്പാനൊയുടെ ഒരു ലോങ്ങ് ഷോട്ടില്‍ സൂം ഔട്ട് ചെയ്തു ചിത്രം അവസാനിക്കുന്നു. കരയാനുള്ള കഴിവ് നേടുന്നതിലൂറെ അയാള്‍ മനുഷ്യനായി മാറുന്നു.&lt;br /&gt;&lt;br /&gt;ഫെദേരികോ ഫെല്ലിനിയുടെ ഭാര്യയായ മസീനിയുടെ സാനിധ്യമാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ് . ഒരു കോമാളിയുടെ ഹാസ്യ സഹജമായ മുഖവും എന്നാല്‍ അനന്തമായ വിഷാദം തലം കെട്ടി നില്‍ക്കുന്ന കണ്ണുകളുമുള്ള മസീനി ജെല്‍സോമിനയെ അവിസ്മരനീയയാക്കുന്നു&lt;br /&gt;&lt;br /&gt;സുന്ദരിയുടെയുമ് രാക്ഷന്റെയും കഥയെ ഓര്‍മിപ്പിക്കുന്ന ലാ സ്ത്രാദ അതെ സമയ തന്നെ ഏകാന്തരായ മനുഷ്യരെയും ചിത്രീകരിക്കുന്നു. കടല്‍ തീരത്തിന്റെയും നഗര വീഥികളുടെയും ഗ്രാമ സായാഹ്നങ്ങലുറെയും വലിയ ഫ്രൈമുകളില്‍ ഒറ്റയ്ക്കിരിക്കുന്ന കഥാപാത്രങ്ങള്‍ ചിത്രത്തില്‍ ആവര്‍ത്തിക്കപെടുന്നുന്ദ്. നഗര വീഥികളില്‍ തനിച്ചിരിക്കുന്ന ജെല്സോമിനയും സെമ്പാനോയെ ഉപേക്ഷിച്ചു &lt;br /&gt;നാട്ടു വഴിയിലൂടെ നടക്കുന്ന ജെല്‍സോമിനയും അവളുടെ അന്യതാ ബോധത്തെയും ഏകാന്തതയെയും കാണികളിലേക്ക് ശക്തമായി സംക്രമിപ്പിക്കുന്നു. എന്നാല്‍ ജയിലിനരികില്‍ ജെല്സോമിനയെ കൊണ്ട് വിട്ടു വിജനമായ നഗര വീഥിയിലൂടെ നടന്നു പോകുന്ന കോമാളി ഒറ്റയാനായി ജീവിതം ആഘോഷിക്കുന്ന മറ്റൊരു ബിംബത്തെ ചിത്രീകരിക്കുന്നു. നഷ്ടപ്പെട്ടു പോയ സ്നേഹത്തെ ഓര്‍ത്ത്‌ കടല്‍ തീരത്തു ഒറ്റയ്ക്ക് കരയുന്ന സെമ്പാനൊ ദുരന്ത പൂര്ണമായ കഥാ പാത്രമാണ്.&lt;br /&gt;സ്ത്രീക്ക് നേരെ പുരുഷന്‍ കാട്ടുന്ന ക്രൂരതയും മേധാവിത്ത്വവും ലാ സ്ത്രാടയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. തന്നെ സ്നേഹിക്കുന്ന സ്ത്രീയുടെ വികാരങ്ങള്‍ മനസ്സിലാക്കാനും അവളെ പരിഗണിക്കാനും വൈകിപ്പോകുന്ന പുരുഷന്‍ അവളില്ലാതെ തന്റെ ജീവിതം അര്‍ത്ഥ ശൂന്യമാണെന്നു കണ്ടെത്തുന്നു. എന്നാല്‍ സ്ത്രീ - പുരുഷന്‍ എന്നാ ദ്വന്ദങ്ങള്‍ക്കപ്പുറത്ത് ഒറ്റയ്കായി പോകുന്ന മനുഷ്യരുടെ ഏകാന്തതയും അന്യതാ ബോധവും നിരാശയും ചിത്രത്തില്‍ വായിക്കപ്പെടാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3174714033905598472-9201179299743280494?l=panooran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://panooran.blogspot.com/feeds/9201179299743280494/comments/default' title='Post Comments'/><link rel='replies' type='text/html' href='http://panooran.blogspot.com/2008/08/blog-post.html#comment-form' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/9201179299743280494'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/9201179299743280494'/><link rel='alternate' type='text/html' href='http://panooran.blogspot.com/2008/08/blog-post.html' title='ഫെല്ലിനിയുടെ   ലാ  സ്ത്രാദ'/><author><name>റോഷ്|RosH</name><uri>http://www.blogger.com/profile/11749982307624879634</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://2.bp.blogspot.com/-I3w6Wac8J9o/TwAN5tKt68I/AAAAAAAABj4/_ShzpOFo3lQ/s220/Photo045915.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3174714033905598472.post-6740716871547864143</id><published>2008-07-20T06:10:00.000-07:00</published><updated>2010-06-11T10:04:17.796-07:00</updated><category scheme='http://www.blogger.com/atom/ns#' term='കുറസോവ'/><category scheme='http://www.blogger.com/atom/ns#' term='ക്ലാസിക്‌'/><category scheme='http://www.blogger.com/atom/ns#' term='ജപ്പാന്‍'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>കുറസോവയുടെ 'രക്ത സിംഹാസനം'</title><content type='html'>&lt;div style="text-align: left;"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5225103340332912418" src="http://3.bp.blogspot.com/_mcUp5xRvmCI/SINLzeNADyI/AAAAAAAAAQA/jv5jZegxEQs/s320/throneofbloodcover.jpg" style="cursor: hand; display: block; margin: 0px auto 10px; text-align: center;" /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ചിലന്തി വല കാടും അതിന് നടുക്കുള്ള കോട്ടയും അവിടത്തെ അധികാരത്തിനായി പരസ്പരം പൊരുതുന്ന കുറെ പ്രഭുക്കന്മാരുടെയും കഥയാണ് &lt;a href="http://en.wikipedia.org/wiki/Akira_Kurosawa"&gt;അകിര കുറസോവയുടെ &lt;/a&gt;" ത്രോണ്‍ഓഫ് ബ്ലഡ്" അഥവാ "രക്ത സിംഹാസനം". ഷേക്ക്‌സ്പെയര്‍ ദുരന്ത നാടകം മാക്ബതിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമാണ് "കുമോണോസു ജോ" എന്ന് ജാപ്പനീസ് പേരുള്ള ഈ ക്ലാസിക് ചിത്രം ചിലന്തി വല കോട്ട എന്നാണു ആ വാക്കിന്റെ അര്‍ത്ഥം. സെവെന്‍ സാമുറൈസ്‌ (1954)ന്റെ വന്‍വിജയത്തിന് അന്‍പത്തി ഏഴില്‍ പുറത്തിറങ്ങിയ ത്രോണ്‍ഓഫ് ബ്ലഡ് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. ചിത്രീകരണത്തിനായി സ്പൈടെര്‍ വെബ് കോട്ട തന്നെ സെറ്റിട്ടു. മാക് ബത്തിനെ അടിസ്ഥാനമാക്കിയാണെങ്കിലും ജാപ്പനീസ് പശ്ചാത്തലത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ കുറസോവ മക്ബതി ലുള്ളതിനെക്കാള്‍ വിശദാംശങ്ങളും കഥാ സന്ദര്‍ഭങ്ങളും ത്രോണ്‍ ഓഫ് ബ്ലഡില്‍ കൂട്ടിച്ചേര്‍ത്തു. &lt;img alt="" border="0" id="BLOGGER_PHOTO_ID_5225107437558455042" src="http://1.bp.blogspot.com/_mcUp5xRvmCI/SINPh9jsWwI/AAAAAAAAAQI/RcnCMBh5u_4/s320/Akira_Kurosawa.jpg" style="cursor: hand; display: block; margin: 0px auto 10px; text-align: center;" /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഒരിക്കലും അവസാനിക്കാത്ത ദുരാഗ്രഹങ്ങളുടെ ഇരകളായി മണ്ണടിഞ്ഞു പോയവരുടെ ആത്മാക്കള്‍ വിഹരിക്കുന്ന മായയുടെ കോട്ടയെ കുറിച്ചു പാടുന്ന കോരസിലാണ്സിനിമ ആരംഭിക്കുന്നത് . മൂടല്‍ മഞ്ഞു നിറഞ്ഞ ഫ്രെയിമില്‍ ഒരു കോട്ടയുടെ അവിശിഷ്ടങ്ങള്‍കാണാം .ചിത്രത്തില്‍ നിരന്തര സാനിദ്ധ്യമാണ്ഈ മൂടല്‍ മഞ്ഞു. ഫ്രെയിമില്‍ വീണ്ടും നിറയുന്ന മൂടല്‍ മഞ്ഞു മാറുമ്പോള്‍ സ്പൈടെര്‍ വെബ് കാസില്‍ തെളിഞ്ഞു വരുന്നു. കോട്ടയുടെ അധിപനായ സുസുകി പ്രഭുവിനെതിരെ കലാപം നയിച്ച ഫുജിമാക്കിയെ സേനാ ധിപന്മാരായ വാഷിസു തകെടോകിയും ( &lt;a href="http://en.wikipedia.org/wiki/Toshir%C5%8D_Mifune"&gt;തോഷിരോ &lt;/a&gt;&lt;a href="http://en.wikipedia.org/wiki/Toshir%C5%8D_Mifune"&gt;മിഫ്യുന്‍&lt;/a&gt;) മികി യോഷിഅകിയും ( ചിയാക്കി മിനൊരു) പരാജയപ്പെടുത്തുന്നു. പ്രഭുവിനെ ആജ്ഞ അനുസരിച്ച് കോട്ടയിലേക്ക് വരുന്ന മികിയും വഷിസുവും ചിലന്തിവല കാട്ടില്‍കോരി ചൊരിയുന്ന മഴയില്‍ ഒരു ദുര്‍മന്ത്രവാദിനിയെകാണുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;a name='more'&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;ആഗ്രഹങ്ങളില്‍ കുരുങ്ങി കിടക്കുന്ന ജീവിതത്തിന്‍റെ നശ്വരതയെയും ചാക്രികതയെയും കുറിച്ചു പാടുന്ന മന്ത്രവാദിനി വാഷിസുവിന്റെയും മികിയുടെയും ഭാവി പ്രവചിക്കുന്നു. വാഷിസു ആദ്യം വടക്കന്‍ കോട്ടയുടെയും പിന്നീട് ചിലന്തി വലകോട്ടയുടെ തന്നെയും അധിപനാകുമെന്നും മികി ഒനാം കോട്ടയുടെ അധികാരിയാകുമെന്നും ഒരു നാള്‍ അയാളുടെ മകനാകും ചിലന്തി വലകോട്ട ഭരിക്കുകയെന്നും അവള്‍ പറയുന്നു. പരിഹസിച്ചു ചിരിക്കുന്ന അവരോട് " സ്വന്തം ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നോക്കാന്‍ ഭയക്കുന്ന വിചിത്ര ജീവികളാണ് മനുഷ്യര്‍ എന്ന് അവള്‍ തിരിച്ചു പരിഹസിക്കുന്നു. അവരുടെ മനസ്സിലുള്ള ആഗ്രഹങ്ങളാണ് മന്ത്ര വാദിനി പ്രവചിക്കുന്നതെന്ന് തുടര്‍ന്നുള്ള സീനില്‍ അവരുടെ സംഭാഷണങ്ങളില്‍ നിന്നു വ്യക്തമാകുന്നു. എന്നാല്‍ പ്രഭുവിനെ കാണുന്ന അവര്‍ അത്ഭുത സ്ഥബ്ധരാകുന്നു. വാഷിസുവിനെ വടക്കന്‍ കോട്ടയുടെയും മികിയെ ഒനാം കോട്ടയുടെയും തലവന്മാരാക്കികൊണ്ട് പ്രഭു ഉത്തരവിറക്കുന്നു. ഈ രംഗത്ത്‌ മിഫ്യുനും മിനോരുവും കഥാ പാത്രങ്ങളുടെ ഭാവ വ്യത്യാസങ്ങള്‍ വിദഗ്ധമായി അവതരിപ്പിക്കുന്നു. &lt;/div&gt;&lt;div style="text-align: left;"&gt;തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വാഷിസുവിന്റെ ഭാര്യ അസാജി (യമാട ഇസുസു ) കടന്നു വരുന്നു. ദുരാഗ്ര ഹിയായ അസിജി വാഷിസുവിന്റെ മനസു മാറ്റുന്നു. മഹാപ്രഭുവിനോട് വിശ്വസ്തനായ , സ്വന്തം നേട്ടങ്ങളില്‍ സംത്ര്പ്തനായ വഷിസു അസാജിയുടെ വാക്ചാതുര്യത്തില്‍ മനം മാറി , തന്നെ സന്ദര്‍ശിക്കാനെത്തിയ പ്രഭുവിനെ ചതിച്ചു കൊലുന്നു. പ്രഭുവിന്റെ മകനും മറ്റൊരു സെനാധിപനായ നോരിയാസുവും രക്ഷപ്പെട്ടു, സഹായത്തിനായി ചിലന്തി വല കോട്ടയില്‍ മികിയുടെ അടുത്തെത്തുന്നു. എന്നാല്‍ വഷിസുവിന്റെ സ്നേഹിതനായ മികി അവരെ സഹായിക്കുന്നില്ല. പക്ഷെ അപ്പോഴും വാഷിസു മികിയെ പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. പ്രഭുവിന്റെ മൃത ദേഹവുമായി അയാള്‍ കോട്ടയില്‍ പ്രവേശിക്കുന്നു. പരസ്പരം സംശയിക്കുന്ന മികിയെയും വാഷിസുവിനെയും തന്മയത്വത്തോടെ അവതരിപ്പിക്കപെടുന്നു. തുടര്‍ന്നു അസീജിയുടെ പ്രേരണയില്‍ വാഷിസു മിക്കിയെയും ചതിയില്‍ വധിക്കുന്നു. പക്ഷെ അയാളുടെ മകന്‍ രക്ഷപ്പെടുന്നു. അന്ന് രാത്രി വാഷിസുവിന്റെ കോട്ടയിലെ വിരുന്നില്‍ മികിയുടെ പ്രേതം പ്രത്യക്ഷപെടുന്നു. മാക്ബതിലെ വിഖ്യാതമായ രംഗം മിഫ്യുനിന്റെ അഭിനയ ചാതുര്യത്താല്‍ അവിസ്മരനീയമാകുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;വാഷിസുവിനെതിരെ ഒന്നിക്കുന്ന നോരിയാസുവും പ്രഭു പുത്രനും മിക്കിയുടെ മകനും ചിലന്തിവല കോട്ടയിലേക്ക് പട നയിക്കുന്നു . കോരിച്ചൊരിയുന്ന മഴപെയ്യുന്ന അന്ന് രാത്രി വാഷിസു ദുര്‍മന്ത്രവാദിനിയെ കാണാന്‍ വീണ്ടും കാട്ടിലേക്ക് പോകുന്നു . ചിലന്തി വല കാട്ടിലെ മരങ്ങള്‍ കൊട്ടയ്ക്കെതിരെ യുദ്ധം ചെയ്യനിരങ്ങുന്നത് വരെ അയാള്‍ സുരക്ഷിതനാണെന്ന് അവള്‍ പറയുന്നു. അയാള്‍ ഇതു തന്റെ പടയാളികളെ അറിയിച്ച് അവരെ ഉത്തേജിപ്പിക്കുന്നു. എന്നാല്‍ പിറ്റേന്ന് കാലത്തു വാഷിസു കാണുന്നത് കനത്ത മൂടല്‍ മഞ്ഞില്‍ കൊട്ടക്കെതിരെ നീങ്ങുന്ന വൃക്ഷങ്ങലെയാണ്. യഥാര്‍തത്തില്‍ നോരിയാസുവിന്റെ പടയാളികള്‍ മരങ്ങള്‍ മുറിച്ചെടുത്തു അവ മറയാക്കി നീങ്ങുന്നതായിരുന്നു അത്. ദുര്മാന്ത്രവാടിനിയുടെ പ്രവചനം സത്യമായെന്നു കരുതി പരിഭ്രാന്തരായ സ്വന്തം പടയാളികള്‍ തന്നെ വാഷിസുവിനെ വധിക്കുന്നു. വാഷിസു അമ്പേറ്റു വീഴുന്ന ക്ലൈമാക്സ് രംഗം ചിത്രീകരിക്കാന്‍ കുറസോവ യഥാര്ത്ഥ അമ്പെയ്തുകാരെ തന്നെയാണ് ഉപയോഗിച്ചത്. ഭയന്കരമായ ശര വര്ഷവും മരണത്തെ മുന്നില്‍ കാണുന്ന വാസിസുവുമെല്ലാം അങ്ങേയറ്റം തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുന്നു. കമ്പ്യുട്ടെരും ഗ്രാഫിക്സുമോന്നും ഇല്ലാത്ത അക്കാലത്ത് വാഷിസുവിന്റെ കഴുത്തില്‍ അമ്പ്‌ തുളഞ്ഞു കയറുന്ന ഒറ്റ രംഗം മതി ഈ ചിത്രം ഓര്‍മ്മിക്കപെടാന്‍. &lt;/div&gt;&lt;div style="text-align: left;"&gt;തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട shakespear കൃതിയായ മാക്ബെതിനോട് അങ്ങേയറ്റം നീതി പുലര്‍ത്തി കൊണ്ടു തന്നെ കുറസോവ ഒരു ക്ലാസിക് ചിത്രം കൂടി ലോക സിനിമക്കു സമ്മാനിച്ചു. പശ്ചാത്തല ത്തില്‍ പതിവിനു വിപരീതമായി ഓടക്കുഴല്‍ സന്ഗീതമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ മിക്കവാറും എല്ലാ സീനുകളും ഒന്നിലേറെ ക്യാമെരകള്‍ ഉപയോഗിച്ചു ചിത്രീകരിച്ചത് പോലെ പരീക്ഷനാത്മകമായ പല സാംകേതികതകളും ഈ ചിത്രത്തില്‍ കുറസോവ ഉപയോഗിക്കുന്നു. മുറുക്കമുള്ള തിരക്കഥയും പ്രഗല്‍ഭരായ അഭിനേതാക്കളും അതിന് കൂട്ടവുകയും ചെയ്തു. എന്നാല്‍ , 17 വര്‍ഷത്തിനിടയില്‍ കുറസോവയുടെ 17- ല് 16 ചിത്രങ്ങളിലും അഭിനയിച്ച , തോഷിരോ മിഫ്യുനിന്റെ പ്രകടനം തന്നെയാന്നു ചിത്രത്തിന്‍റെ ഹൈലെഇറ്റ് . &lt;/div&gt;&lt;div style="text-align: left;"&gt;ചിത്രത്തിന് പശ്ചാത്തലമാകുന്ന ചിലന്തി വല കാടും കോട്ടയും മനുഷ്യന്റെ ദുരാഗ്രഹന്ങളെ പ്രതി നിധീകരിക്കുന്നു. ആര്ക്കും വഴിതെട്ടിയെക്കാവുന്ന കാടും അതിന് നടുവിലെ കോട്ടയില്‍ സുരക്ഷിതനാണെന്ന് കരുതുന്ന വാഷിസുവുമെല്ലാം ആഗ്രഹങ്ങളുടെ ചിലന്തി വലയില്‍ കുടുങ്ങി പോകുന്ന മനുഷ്യരെ തന്നെയാണ് സൂചിപ്പിക്കുന്നത്. ആ കാട്ടില്‍ വഴി തെറ്റാതിരിക്കാന്‍ വേണ്ട നിര്‍ദേശവും നോരിയാസുവിലൂടെ കുറസോവ നല്‍കുന്നുണ്ട്. അവസാന യുദ്ധത്തിനായി ചിലന്തി വലകാട്ടിലേക്ക് പ്രവേശിക്കുന്ന പടയാളികളോട് നോരിയാസു പറയുന്നു. ' വഴിയെന്ന് തോന്നുന്നതെല്ലാം പിന്തുടരാതെ നേരെ മാത്രം സഞ്ചരിക്കുക'. കൂടാതെ രക്തത്തെ രക്തം കൊണ്ടു കഴുകി കളയാന്‍ ശ്രമിക്കുന്ന വിഡ്ഢികളുടെ കഥ കൂടിയാണ് രക്ത സിംഹാസനം. യഥാര്‍ത്ഥത്തില്‍ വാഷിസുവിന്റെ വിധിയാണോ അതോ ദുരാ ഗ്രഹങ്ങലാണോ അയാളുടെ പതനത്തിനു കാരണം എന ഒരു സമസ്യ കൂടി മുന്നോട്ടു വച്ചാണ് ചിത്രം അവസാനിക്കുന്നത്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3174714033905598472-6740716871547864143?l=panooran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://panooran.blogspot.com/feeds/6740716871547864143/comments/default' title='Post Comments'/><link rel='replies' type='text/html' href='http://panooran.blogspot.com/2008/07/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/6740716871547864143'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/6740716871547864143'/><link rel='alternate' type='text/html' href='http://panooran.blogspot.com/2008/07/blog-post.html' title='കുറസോവയുടെ &apos;രക്ത സിംഹാസനം&apos;'/><author><name>റോഷ്|RosH</name><uri>http://www.blogger.com/profile/11749982307624879634</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://2.bp.blogspot.com/-I3w6Wac8J9o/TwAN5tKt68I/AAAAAAAABj4/_ShzpOFo3lQ/s220/Photo045915.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_mcUp5xRvmCI/SINLzeNADyI/AAAAAAAAAQA/jv5jZegxEQs/s72-c/throneofbloodcover.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3174714033905598472.post-4788071116095854131</id><published>2008-02-25T03:31:00.000-08:00</published><updated>2010-02-21T10:06:52.188-08:00</updated><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ബ്ലസ്സി, ഇതു പോര…...</title><content type='html'>&lt;a href="http://2.bp.blogspot.com/_mcUp5xRvmCI/R8Krnjyb-9I/AAAAAAAAALo/E4l0U5ROXww/s1600-h/calcutta091107_9.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5170884018284788690" src="http://2.bp.blogspot.com/_mcUp5xRvmCI/R8Krnjyb-9I/AAAAAAAAALo/E4l0U5ROXww/s320/calcutta091107_9.jpg" style="cursor: hand; display: block; margin: 0px auto 10px; text-align: center;" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;പറഞ്ഞുവരുന്നത് കല്ക്കട്ട ന്യൂസിനെക്കുറിച്ചു തന്നെയാണ്.കാഴ്ചയുടെയും തന്മാത്രയുടെയും സംവിധായകനില് നിന്ന് ഇതല്ല പ്രതീക്ഷിച്ചത്.സസ്പെന്സും ത്രില്ലറുമൊക്കെയാണ് ഉദ്ദേശിച്ചതെങ്കില്പ്പോലും ബ്ലസ്സിക്ക് തന്റെ പ്രതിഭ ഒരുതരത്തിലും പ്രകടിപ്പിക്കാന് കഴിയാതെ പോയ ചിത്രമാണ് കല്ക്കട്ട ന്യൂസ്.&lt;br /&gt;കല്ക്കത്തയിലെ ഒരു ടി.വി റിപ്പോട്ടറുടെയും, ചതിയില്പെട്ട് അവിടുത്തെ sex racket-ന്റെ കെണിയില്പെടുന്ന മലയാളി പെണ്കുട്ടിയുടെയും കഥയാണ് കല്ക്കട്ട ന്യൂസ്.കാഴ്ചയോ തന്മാത്രയോ പോലെ പറയത്തക്ക different ആയ കഥയൊന്നുമല്ല ചിത്രത്തിന്റേത്.കഥ സിനിമയായി സ്ക്രീനിലെത്തിയപ്പോള് ആദ്യ ഭാഗങ്ങള് നന്നേ ബോറാക്കിയിട്ടുണ്ട്.അവസാനഭാഗമാണ് അല്പ്പമെങ്കിലും ആശ്വാസം നല്കിയത്.&lt;br /&gt;വളരെ ദുറ്ബലമായ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാനപോരായ്മ. Spontaneous അല്ലാത്ത സംഭവപരംബരകളും സംഭാഷണങ്ങളും വളരെ നാടകീയവും കൃത്രിമവുമായി feel ചെയ്യുന്നു.അനാവശ്യസംഭവങ്ങളും കഥാപാത്രങ്ങളും ചിത്രത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. ഒരാവശ്യവുമില്ലാതെ കുത്തിനിറച്ചതാണ് ഇന്നസെന്റിന്റെയും വിമലാരാമന്റെയും കഥാപാത്രങ്ങള്.ഈ കഥയില് മലയാളിസമാജത്തിന്റെയും അവിടുത്തെ തമ്മില്ത്തല്ലിന്റെയുമൊക്കെ ആവശ്യമെന്തായിരുന്നെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.അതുപോലെതന്നെ ദുറ്മന്ത്രവാദിയുടെ ചെയ്തിതളും. ബ്ലാക്മാജികും മണ്ണാങ്കട്ടയും... ആ ഭാഗം മാത്രമെടുത്തുനോക്കുംബോള് രസകരമായിട്ടുണ്ട്.പക്ഷേ ചിത്രത്തില് തീറ്ത്തും അനാവശ്യമാണാ ഭാഗങ്ങള്, കല്ക്കത്തയുടെ പശ്ചാത്തലചിത്രീകരണമാണ് ഉദ്ദേശിച്ചതെങ്കില്പോലും.&lt;br /&gt;സ്വപ്നം കണ്ട്പേടിച്ച് ഇന്നസെന്റിന്റെ ശബ്ദം നഷ്ടപ്പെടുന്നതും പിന്നീടുള്ള കോപ്രായങ്ങളും ചിത്രീകരിച്ച ഭാഗത്ത് ബ്ലസ്സി ഒരു നാലാംകിട സംവിധായകന്റെ നിലവാരത്തിലേക്ക് താണുപോയതായി തോന്നിച്ചു.&lt;br /&gt;ദിലീപ് നന്നായിചെയതിട്ടുണ്ട്.തന്റെ സ്ഥിരം ശൈലിയില്നിന്നും വ്യത്യസ്തമായി അഭിനയിക്കാന് ശ്രമിച്ചിട്ടുണ്ട്..പക്ഷേ, മീരാജാസ്മിന് , ഈ ചിത്രത്തില് വേദനാജനകാംവിധം പരാജയപ്പെട്ടുപോകുന്നു.കഥയില് പറയുന്നതു പോലുള്ള ദുരന്താനുഭവങ്ങലിലൂടെ കടന്നുപോയ ഒരു പെണ്കുട്ടിയുടെ feeling കൊണ്ടുവരാന് മീരക്ക് കഴിഞ്ഞിട്ടില്ല.തിരക്കഥയും അതിനനുവദിക്കുന്നില്ല. തംബി ആന്റണിയുടെ ഭാഗത്ത് ഇതിനേക്കാള് ഭേദം തന്മാത്രയിലെ പ്രതാപ് പോത്തനെതന്നെ കൊണ്ടുവരുന്നതായിരുന്നു.&lt;br /&gt;Interval-നു ശേഷമാണ് അല്പ്പമെങ്കിലും ആശ്വാസമായത്.സാധാരണ ഒരു ത്രില്ലറിന്റെ നിലവാരത്തിലെത്താന് ബ്ലസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അവസാനഭാഗത്തെ red street ചിത്രീകരണം നന്നായി.അതുപോലെ ആദ്യ ഭാഗത്തെ ഇന്നസെന്റിന്റെ സ്വപ്നവും.&lt;br /&gt;മാറ്ക്കറ്റിംഗിന്റെ ഭാഗമായി മാത്രം കൂട്ടിചേറ്ക്കപ്പെട്ട കുറേ ഗാനങ്ങളുണ്ട് ചിത്രത്തില്.കഥയുമായി ഒരു തരത്തിലും യോജിച്ചുപോകാത്ത കുറേ ഏച്ചുകെട്ടലുകള്.ബ്ലസ്സിയുടെ മുന്ചിത്രങ്ങളായ കാഴ്ചയിലെയും തന്മാത്രയിലെയും മികച്ച ഗാനങ്ങള് ചിത്രത്തിന്റെ ഘടനയില് അലിഞ്ഞുചേറ്ന്നവയായിരുന്നു. എന്നാല് ഇവിടെ മുഴച്ചിരിക്കുന്ന ഈ ഗാനങ്ങള് അത്ര മികച്ചവയുമല്ല.” എങ്ങു നിന്നു വന്ന പഞ്ചവറ്ണ്ണക്കിളി നീയോ..” എന്ന ഗാനം കൊള്ളാം. എഡിറ്റിംഗിലൊക്കെ ചില വ്യത്യാസങ്ങള് വരുത്താന് ശ്രമിച്ചിട്ടുണ്ട. അതുപോലെ S കുമാറിന്റെ ക്യാമറയും നന്നായിട്ടുണ്ട്.&lt;br /&gt;സിനിമ കണ്ടിറങ്ങുംബോള്, ഓറ്ത്തുവയ്ക്കാന്‍ അധികമൊന്നും നല്കാത്ത മറ്റൊരു സാധാരണ ചിത്രമായി ബ്ലസ്സിയുടെ കല്ക്കട്ട ന്യൂസും മാറിപ്പോകുന്നു. ബ്ലസ്സിയുടെ മുന്‍ ചിത്രങ്ങളിലെ ഓരോ സീനുകളും ചെറിയ കഥാപാത്രങ്ങളും മിഴിവുള്ളതും അവിഭാജ്യവുമായിരുന്നു.തന്മാത്രയിലെ മയില്പ്പീലിത്തുണ്ടും, പള്ളിയില് വെഞ്ചരിച്ച പേനയും പോലുള്ള മികച്ച ബിംബങ്ങളൊന്നും തന്നെ കല്ക്കട്ട ന്യൂസില് കാണാനില്ല.രബീന്ദ്രസംഗീതം, ഫുട്ബോള് എന്നൊക്കെ എവിടെയോ പറഞ്ഞുകേട്ടിരുന്നെന്നു തോന്നുന്നു.&lt;br /&gt;സംവിധായകന്‍ versatile ആകുന്നതൊക്കെ കൊള്ളാം.അങ്ങനെ തന്നെ ആയിരിക്കുകയും വേണം.പക്ഷേ അതിനുവേണ്ടി സ്വന്തം identity കളഞ്ഞുകുളിക്കുന്നത് ഇത്തിരി കടന്ന കൈയ്യായിപോയി.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3174714033905598472-4788071116095854131?l=panooran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://panooran.blogspot.com/feeds/4788071116095854131/comments/default' title='Post Comments'/><link rel='replies' type='text/html' href='http://panooran.blogspot.com/2008/02/blog-post.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/4788071116095854131'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3174714033905598472/posts/default/4788071116095854131'/><link rel='alternate' type='text/html' href='http://panooran.blogspot.com/2008/02/blog-post.html' title='ബ്ലസ്സി, ഇതു പോര…...'/><author><name>റോഷ്|RosH</name><uri>http://www.blogger.com/profile/11749982307624879634</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://2.bp.blogspot.com/-I3w6Wac8J9o/TwAN5tKt68I/AAAAAAAABj4/_ShzpOFo3lQ/s220/Photo045915.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_mcUp5xRvmCI/R8Krnjyb-9I/AAAAAAAAALo/E4l0U5ROXww/s72-c/calcutta091107_9.jpg' height='72' width='72'/><thr:total>6</thr:total></entry></feed>
